<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5345723136651404364</id><updated>2011-08-31T05:55:46.577-07:00</updated><category term='പഴശ്ശിരാജ'/><category term='ശബാബ്'/><category term='സിനിമ'/><category term='വാര്‍ത്തകള്‍'/><category term='മിനിക്കഥ'/><category term='നാടന് വാര്ത്ത'/><category term='പുടവ'/><category term='മുഹമ്മദ് നബി'/><category term='വെള്ളരി'/><category term='ചരിത്രം'/><category term='സാമൂഹികം'/><category term='കഥ'/><category term='പുസ്‌തക പരിചയം'/><category term='വക്കം മൌലവി'/><category term='സാമൂഹികം.ലവ്‌ജിഹാദ്'/><category term='പുസ്തകമേള'/><title type='text'>മുസ് രിസ്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://musrys.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default?max-results=100'/><link rel='alternate' type='text/html' href='http://musrys.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>14</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5345723136651404364.post-3496925648122117309</id><published>2010-05-20T05:30:00.003-07:00</published><updated>2010-05-20T05:49:58.198-07:00</updated><category scheme='http://www.blogger.com/atom/ns#' term='പുടവ'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>തെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് കാണാന്‍ പഠിക്കുക !</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_qMjuTZvgrRo/S_UvZ58YvAI/AAAAAAAAAN0/-WQWvTsunxk/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://3.bp.blogspot.com/_qMjuTZvgrRo/S_UvZ58YvAI/AAAAAAAAAN0/-WQWvTsunxk/s200/images.jpg" width="134" /&gt;&lt;/a&gt;&lt;/div&gt;&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5Criyaskdr%5CAppData%5CLocal%5CTemp%5Cmsohtml1%5C02%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-parent:"";	margin:0in;	margin-bottom:.0001pt;	mso-pagination:widow-orphan;	font-size:12.0pt;	font-family:"Times New Roman";	mso-fareast-font-family:"Times New Roman";	mso-bidi-font-family:"Times New Roman";}@page Section1	{size:8.5in 11.0in;	margin:1.0in 1.25in 1.0in 1.25in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.Section1	{page:Section1;}--&gt;&lt;/style&gt;    &lt;br /&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഒരു നിലവിളി പോലെ&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഗര്‍ജ്ജനം പോലെ&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;പിടച്ചില്‍ പോലെ ചോദ്യമുയരുകയാണ് മലയാളിക്ക് എന്താണ് സംഭവിക്കുന്ന&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ത് &lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;പരിഷ്‌കൃതവേഷത്തില്‍&lt;/span&gt;,&lt;span lang="ML" style="font-family: AnjaliOldLipi;"&gt; സൗഹൃദം നിറഞ്ഞ ചിരിയുമായി&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;മര്യാദയുള്ള സംഭാഷണരീതിയുമായി നമ്മുടെ മുന്നില്‍വന്നു നില്‍ക്കുന്ന &lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;വിദ്യാസമ്പന്നനായ ഈ മാന്യനാണോ-സൂര്യനെല്ലിയിലെ സ്‌കൂള്‍കുട്ടിയെ വിലപേശി വിറ്റുകൊണ്ടേയിരിക്കുന്നത് &lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;കൊല്ലത്ത്&lt;/span&gt;,&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എറണാകുളത്ത്&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;കോഴിക്കോട് നക്ഷത്രമുദിച്ചതും ഉദിക്കാത്തതുമായ വേശ്യാലയങ്ങള്‍ നടത്തിപ്പോരുന്നത് &lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഗള്‍ഫ് നാടുകളിലെ നക്ഷത്രബാറുകളിലേക്ക് വ്യാജവിസയില്‍ യുവതികളെ അയച്ച് പണം കൊയ്യുന്നത് &lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;അക്ഷരം പഠിച്ചിട്ടില്ലാത്ത വിതുരയിലെ പെണ്‍കുട്ടിയെ ആറുമാസം പൂട്ടിയിട്ട് രസിച്ചത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ബസ്സിനുള്ളില്‍ സ്ത്രീകളെ ഇരിക്കാനും നില്‍ക്കാനുമനുവദിക്കാതെ മാനം കെടുത്താന്‍ ശ്രമിക്കുന്നത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;അച്ഛനോടൊപ്പം ഉത്സവം കണ്ടുകൊണ്ടിരുന്ന കൊച്ചിനെ പിന്നിലൂടെ ചെന്ന് വായ്‌പൊത്തിപ്പിടിച്ച് ഇരുളില്‍ മറഞ്ഞത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ചിറയിന്‍കീഴിലെ ചെറ്റപ്പുരക്കുള്ളില്‍ കൂട്ടുകാരുമൊത്ത് കയറിച്ചെന്ന് വാവിട്ടുകരയുന്ന മക്കളുടെ മുന്നിലിട്ട് അമ്മയെ വെളുക്കുവോളം മാനഭംഗപ്പെടുത്തിയത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഈ മാന്യന്‍ തന്നെയാണോ തെരുവോരങ്ങളിലും ട്രെയിനിലും ബസ്സിലും സിനിമാശാലകളിലും ജനത്തിരക്കിലുമെല്ലാം രാവെന്ന്ില്ലാതെ&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;പകലെന്നില്ലാതെ ധിക്കാരവും കാമവും ഭീരുത്വം കൊണ്ടു നിറഞ്ഞ തന്റെ ആണ്‍മെയ്യുമായി ഇരതേടി നടക്കുന്നത്&lt;/span&gt;?&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_qMjuTZvgrRo/S_UqAypVGQI/AAAAAAAAANk/WnmVFGUjTOE/s1600/evil_eye_T.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;/a&gt;&lt;/div&gt;&lt;a name='more'&gt;&lt;/a&gt;&lt;a href="http://4.bp.blogspot.com/_qMjuTZvgrRo/S_UqAypVGQI/AAAAAAAAANk/WnmVFGUjTOE/s1600/evil_eye_T.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കുട്ടികള്‍ വന്നു പറയുന്നു&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;വഴിയിലൂടെ നടക്കാന്‍ പേടിയാണ്.ഓരോരുത്തര്‍ വൃത്തികേടു കാണിക്കുന്നു. വനിതാ പഞ്ചായത്ത് മെമ്പര്‍മാര്‍ പറയുന്നു-ചീത്തവിളിച്ചു.സാരിയില്‍ പിടിച്ചു വലിച്ചു. പരസ്യമായി പഞ്ചായത്തു യോഗത്തില്‍വെച്ചു തന്നെ. എന്നിട്ടു തെളിവു തരാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍മാത്രമേയുള്ളൂ.മറ്റുള്ളവര്‍ നിഷേധിക്കുന്നു. ഒരു പഞ്ചായത്ത് പുരുഷമെമ്പര്‍ പറഞ്ഞു-ഞാന്‍ ചീത്തയൊന്നും പറഞ്ഞില്ല പോടീ എണീറ്റ് എന്നു പറഞ്ഞതേയുള്ളൂ എന്ന്. മന്ദബുദ്ധിയായ യുവതി ചിരിച്ചുകൊണ്ട് പറയുന്നു സാറ് എന്നെ കല്യാണം കഴിക്കുമല്ലോ&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഇപ്പറയുന്നതെല്ലാം മുതലാളി എന്ന മുതലാളി എന്ന മാന്യനെ പറ്റിയാണ്.ലോകത്തേക്കും വിദ്യാസമ്പന്നന്‍. രാക്ഷ്ട്രീയ പ്രബുദ്ധനായ&lt;/span&gt;,&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എല്ലാവരെയും പുച്ഛിക്കുന്ന ബുദ്ധിജീവി. കേരള മാതൃകയുടെ അഭിമാനമായ ഉടമ. ഇയാള്‍ സാമാന്യേന&amp;nbsp; ഉദാസീനനാണ്. സ്വഭാവേന മാന്യനോ പലപ്പോഴും ക്രിമിനലോ ആണ്. സര്‍വ്വ പുച്ഛമാണ് അയാളുടെ വര്‍ഗ്ഗസ്വഭാവം. പെണ്ണിനോട് അയാള്‍ക്ക് കലശായ നിന്ദയാണ്.&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മിക്കവാറും കണ്ണുകളില്‍ അവള്‍ വിലപറയാവുന്ന ശരീരം മാത്രമാണ്. ബുദ്ധിയെന്നൊന്ന്&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;വിവരമൊന്നെന്ന് സമ്മതിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഇതെല്ലാംകൊണ്ട് ആണ്‍ മലയാളി&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;സ്ത്രീയെ അവള്‍ എത്ര പ്രായം കൂടിയവളാണെങ്കിലും എത്രമാന്യയാണെങ്കിലും ശരി അവള്‍&lt;/span&gt;,&lt;span lang="ML" style="font-family: AnjaliOldLipi;"&gt; ഇവള്‍ എന്നേ വിളിക്കുകയുള്ളൂ.ഇന്ദിരാഗാന്ധിയും സുശീലാഗോപാലനും മുതല്‍ സീരിയലിലെ കൊച്ചു നടിമാര്‍വരെ അവളും ഇവളുമാണ് നമുക്ക്. കുട്ടികളെ പോലും അമ്മാ എന്നു വിളിക്കുന്ന തമിഴനേയും ബഹന്‍ജി എന്നു സംബോധന ചെയ്യുന്ന ഹിന്ദിക്കാരനെയും എന്തു പുച്ഛമാണെന്നോ നമുക്ക്. ഈ പുച്ഛമാണ് മോശമായ പെരുമാറ്റത്തിലേക്കും&amp;nbsp; പീഢനത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്നത്. സ്ത്രീകള്‍ പീഡന കഥകള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിനു സ്ത്രീകള്‍ എല്ലാം നിശബ്ദമായി സഹിക്കുന്നു.&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പുകയുന്ന മനസ്സുകള്‍ ചോദിക്കുകയാണ് . എന്തു സംഭവിക്കുന്നു നമുക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;നൂറുശതമാനം സാക്ഷരനായ മലയാളിയില്‍ ഒരു നല്ലശതമാനം ഗുണ്ടയും ക്രിമിനലും മാത്രമല്ല ആഭാസനുമായിത്തുടങ്ങിയത് എന്നുമുതലാണ്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ആരാണിവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ആരാണിവര്‍ക്ക്&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;തഴച്ചുവളരാന്‍ ഇടം നല്‍കുന്നത്&lt;/span&gt;? &lt;span lang="ML" style="font-family: AnjaliOldLipi;"&gt;സംശയമില്ല&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;നാം തന്നെ&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;നമ്മുടെ ഭീരുത്വം തന്നെ.നിയമപാലകരെ പാവകളാക്കുന്ന രാഷ്ട്രീയ ശക്തികള്‍ തന്നെ. കാലവിളംബരം കൊണ്ട് ദുര്‍ബലവും വളച്ചൊടിച്ച്&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;പഴുതിട്ട് ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ന്നതുമായ നമ്മുടെ തുരുമ്പിച്ച നിയമവ്യവസ്ഥ തന്നെ ഹാ.. ഉണ്ണിയാര്‍ച്ച നമുക്കിന്നൊരു സിനിമ മാത്രം&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ആ ഉറുമിയോ ജ്വലറിയില്‍ നിന്നും വാങ്ങി അരക്കെട്ടില്‍ ചുറ്റാനുള്ള ആഭരണം മാത്രവും.&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: large;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പണ്ട് ആങ്ങള എന്നൊരു വാക്കുണ്ടായിരുന്നു മലയാളത്തില്‍.ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഏതാണ്ട് അപരിചിതമായ ഒരു വാക്ക്. നാട്ടിന്‍പുറത്തെ ഒരു പെണ്ണിനോട് ഏതെങ്കിലുമൊരു തെമ്മാടി അനാവശ്യമായ ഒരു വാക്കു പറഞ്ഞുവെങ്കില്‍ അപ്പോള്‍ തന്നെ അവന്റെ ചെകിട്ടത്ത് അടിവീഴുമായിരുന്നു. പെണ്‍കുട്ടികളുടെ മാനം കാക്കല്‍ തങ്ങളുടെ ചുമതലയാണെന്ന് നാട്ടിലെ ചെറുപ്പക്കാര്‍ കരുതിയിരുന്നു. കാരണം അവര്‍ ആങ്ങളമാരായിരുന്നു. ഇന്നോ ആര്‍ക്കും ആരോടും ബന്ധമില്ല. ഒരു പെണ്ണിനെ എവിടെയിട്ട് മാനം കെടുത്തിയാലും ബാക്കിയുള്ളര്‍ നോക്കി നിന്നു രസിക്കും. മാന്യന്മാര്‍ മുഖം തിരിച്ച് കാണാത്തതു പോലെ നടക്കും. ചിലര്‍ അതില്‍ കൂട്ടുചേരും. ഇവിടെ കുറ്റവാളികളുടെ എണ്ണം പെരുകിയിരിക്കുന്നുവെങ്കില്‍ അതിനു കാരണം ഇവിടെ മാന്യന്‍മാരുടെ എണ്ണം പെരുകിയതുതന്നെയാണ്. നാട്ടില്‍ ചോദിക്കാന്‍ ആളില്ലാത്തതു തന്നെയാണ്. ഒരു നാടായാല്‍ അവിടത്തെ തെമ്മാടികളെ തല്ലി മുട്ടൊടിക്കാന്‍ ആണ്‍ പിള്ളേര്‍ വേണം&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഒരു പെണ്ണ് എന്നുവെച്ചാല്‍ അവളെ പെങ്ങളോ&lt;/span&gt;, &lt;span lang="ML" style="font-family: AnjaliOldLipi;"&gt;മകളോ ആയിക്കാണാന്‍ തെളിച്ചമുള്ള കണ്ണുകള്‍ വേണം.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കടപ്പാട്,&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പുടവ&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സുഗതകുമാരി &lt;/span&gt;&lt;/i&gt;&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-3496925648122117309?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/3496925648122117309/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=3496925648122117309' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3496925648122117309'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3496925648122117309'/><link rel='alternate' type='text/html' href='http://musrys.blogspot.com/2010/05/blog-post.html' title='തെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് കാണാന്‍ പഠിക്കുക !'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_qMjuTZvgrRo/S_UvZ58YvAI/AAAAAAAAAN0/-WQWvTsunxk/s72-c/images.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-3503320188238565569</id><published>2010-02-19T04:41:00.000-08:00</published><updated>2010-02-24T11:11:41.262-08:00</updated><category scheme='http://www.blogger.com/atom/ns#' term='വെള്ളരി'/><category scheme='http://www.blogger.com/atom/ns#' term='നാടന് വാര്ത്ത'/><title type='text'>പകല്‍ചൂടിന് ആശ്വാസമായി 'പൊട്ട്  വെള്ളരി ' സജീവം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_qMjuTZvgrRo/S36G0bSsEvI/AAAAAAAAAM8/8yGpNuJ649M/s1600-h/vellari.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_qMjuTZvgrRo/S36G0bSsEvI/AAAAAAAAAM8/8yGpNuJ649M/s320/vellari.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;b style="color: red;"&gt;കൊടുങ്ങല്ലൂര്‍:&lt;/b&gt; പകല്‍ചൂടിന് ആശ്വാസമേകാന്‍ കൊടുങ്ങല്ലൂരിന്റെ സ്വന്തം 'പൊട്ടുകക്കിരി'(വെള്ളരി) വഴിയോരങ്ങളില്‍ സജീവമായി. പതിവുപോലെ കൊടുങ്ങല്ലൂരിലെ ചന്തപ്പുരയാണ് കക്കിരിയുടെ ജില്ലയിലെ പ്രധാന കേന്ദ്രം.കക്കിരി ജ്യൂസിനാണ് ഏറെ&amp;nbsp;&amp;nbsp; പ്രിയം. അടുത്തിടെ കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലയിലേക്കും എറണാകുളം ജില്ലയിലെ പറവൂര്‍ വരെയും കക്കിരി വിപണിയും ഉല്‍പാദനവും&amp;nbsp; സജീവമായി തുടങ്ങിയിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;ചൂടേറിയ കാലാവസ്ഥയില്‍ മനുഷ്യശരീരത്തിന് തണുപ്പും പോഷക ഗുണവും പകരുന്നതാണിത് .ഇതര പ്രദേശങ്ങളിലേക്ക് കൊടുങ്ങല്ലൂരും പൊട്ടുകക്കിരി&amp;nbsp; കയറ്റിപ്പോകുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ ലോകമലേശ്വരം എടവിലങ്ങ് ഭാഗത്ത് 15 ഏക്കറോളം പാടത്ത് വിളയിറക്കാറുണ്ട്. ഇപ്പോള്‍ കക്കരിപ്പാടങ്ങളില്‍ വിളവുല്‍സവങ്ങളുടെ നാളുകളാണ് .വയലേലകളില്‍ നെല്ല് വിളവെടുപ്പിന് ശേഷമുള്ള വേനലിലെ മൂന്ന് മാസമാണ് പൊട്ടുകക്കിരിയുടെ സീസണ്‍. വിത്തിട്ട് ശ്രദ്ധാപൂര്‍വം പരിചരിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തിനകം വിളവെടുത്ത് തുടങ്ങും. ഇതിനിടെ മഴ പെയ്താല്‍ ലാഭകരമായ ഈ കൃഷി നഷ്ടത്തിലേക്ക് വഴിമാറും. രണ്ട് വര്‍ഷം മുമ്പ് കാലംതെറ്റി വന്ന മഴ കക്കിരി കര്‍ഷകരെ കണ്ണീരിലും നഷ്ടത്തിലുമാഴ്ത്തിയിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;കടപ്പാട്&amp;nbsp;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;മാധ്യമം &lt;/i&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-3503320188238565569?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/3503320188238565569/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=3503320188238565569' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3503320188238565569'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3503320188238565569'/><link rel='alternate' type='text/html' href='http://musrys.blogspot.com/2010/02/blog-post_19.html' title='പകല്‍ചൂടിന് ആശ്വാസമായി &apos;പൊട്ട്  വെള്ളരി &apos; സജീവം'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qMjuTZvgrRo/S36G0bSsEvI/AAAAAAAAAM8/8yGpNuJ649M/s72-c/vellari.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-6364982996579612421</id><published>2010-02-18T14:06:00.000-08:00</published><updated>2010-02-19T04:52:20.029-08:00</updated><category scheme='http://www.blogger.com/atom/ns#' term='പുസ്‌തക പരിചയം'/><title type='text'>ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_qMjuTZvgrRo/S324RBVAuuI/AAAAAAAAAM0/nBzBcUJwOhs/s1600-h/kinaloor+book.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/_qMjuTZvgrRo/S324RBVAuuI/AAAAAAAAAM0/nBzBcUJwOhs/s320/kinaloor+book.png" width="283" /&gt;&lt;span style="font-family: Meera; font-size: medium;"&gt;&amp;nbsp;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;span style="color: #38761d; font-size: x-large;"&gt;&lt;b&gt;പ്ര&lt;/b&gt;&lt;/span&gt;യാസങ്ങളെയും  പ്രതിസന്ധികളെയും സന്തോഷത്തോടെ നേരിടാനും പോസിറ്റീവ്‌ മനോഭാവം വളര്‍ത്തി  അസ്വാസ്ഥ്യങ്ങളുടെ വേരുകള്‍ പിഴുതെറിയാനും സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരം അതാണ്‌  മുജീബ്‌റഹ്‌മാന്‍ കിനാലൂരിന്റെ `ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌' എന്ന കൃതി.  നിരാശയുടെ പടുകുഴിയിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പ്രതീക്ഷയുടെ പൊന്‍  വെളിച്ചം കാണിച്ചു കൊടുക്കുന്നുണ്ട്‌ ഇതിലൂടെ കിനാലൂര്‍. കോഴിക്കോട്ടെ യുവത  ബുക്ക്‌ഹൗസ്‌ പുറത്തിറക്കിയ ഈ കൃതി അസ്വാസ്ഥ്യങ്ങളില്‍ മനം നൊന്ത്‌  കഴിയുന്നവര്‍ക്ക്‌ ആശ്വാസമേകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.  &lt;/span&gt;&lt;/div&gt;&lt;span id="goog_1266530282201"&gt;&lt;/span&gt;&lt;span id="goog_1266530282202"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-6364982996579612421?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/6364982996579612421/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=6364982996579612421' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/6364982996579612421'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/6364982996579612421'/><link rel='alternate' type='text/html' href='http://musrys.blogspot.com/2010/02/blog-post_18.html' title='ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_qMjuTZvgrRo/S324RBVAuuI/AAAAAAAAAM0/nBzBcUJwOhs/s72-c/kinaloor+book.png' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-6591263172666209990</id><published>2010-02-10T12:14:00.000-08:00</published><updated>2010-02-13T07:13:07.045-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>വീഡിയോ ഇല്ലെങ്കില്‍ ?</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_qMjuTZvgrRo/S3MS678e6qI/AAAAAAAAAMg/HK4wTPJ6sDs/s1600-h/photograheer+hhhhh.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://3.bp.blogspot.com/_qMjuTZvgrRo/S3MS678e6qI/AAAAAAAAAMg/HK4wTPJ6sDs/s200/photograheer+hhhhh.jpg" width="142" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;span style="font-family: Meera; font-size: large;"&gt;"നടന്ന്‌ നടന്ന്‌ ആ  മനുഷ്യന്‍ ഒരു വലിയ വീടിന്റെ ഗേറ്റിനു മുന്നില്‍ എത്തി ". ഒരു നിമിഷം അയാള്‍  ചിന്താനിമഗ്നനായി നിന്നു...&lt;br /&gt;എത്രയെത്ര വീടുകള്‍, കടകള്‍, ഓഫീസുകള്‍ കയറി  ഇറങ്ങാന്‍ നാട്ടില്‍ ഇനി ഈ വീടുകൂടിയുള്ളു. മകളുടെ കല്ല്യാണത്തിന്‌ പതിനഞ്ച്‌  പവനോളം ഇങ്ങനെ കറങ്ങി ഒപ്പിച്ചു. ഇനി വേണ്ടത്‌ തുണിത്തരങ്ങള്‍ പിന്നെ .. പിന്നെ..  എന്താണ്‌ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സഹധര്‍മ്മിണി വീണ്ടും വീണ്ടും  പ്രത്യേകമായി പറഞ്ഞത്‌. എന്തായിരുന്നു അത്‌ ... അതെ അതു തന്നെ വീഡിയോ ..  അതില്ലെങ്കില്‍? ഇല്ലെങ്കില്‍ താന്‍ വീട്ടില്‍ കാണില്ലത്രെ. സഹധര്‍മ്മിണിയുടെ  വാക്കുകള്‍ അയാളുടെ മനോമുകുരത്തില്‍ മുഴങ്ങി പിന്നെ ഒട്ടും അമാന്തിച്ചില്ല  പുതുതായ്‌ കൈവന്ന ആവേശത്തോടെ അയാള്‍ ആഗേറ്റ്‌ തള്ളിത്തുറന്നു വീഡിയോ അതായിരുന്നു  അപ്പോള്‍ അയാളെ ഭരിച്ചിരുന്നത്‌. അതില്ലെങ്കില്‍ ഹോ! മുന്‍വാതില്‍ ലക്ഷ്യമാക്കി  അയാള്‍ ആഞ്ഞു നടന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-6591263172666209990?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/6591263172666209990/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=6591263172666209990' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/6591263172666209990'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/6591263172666209990'/><link rel='alternate' type='text/html' href='http://musrys.blogspot.com/2010/02/blog-post.html' title='വീഡിയോ ഇല്ലെങ്കില്‍ ?'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_qMjuTZvgrRo/S3MS678e6qI/AAAAAAAAAMg/HK4wTPJ6sDs/s72-c/photograheer+hhhhh.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-753002463897434130</id><published>2009-12-09T14:11:00.000-08:00</published><updated>2009-12-09T14:11:41.087-08:00</updated><category scheme='http://www.blogger.com/atom/ns#' term='മുഹമ്മദ് നബി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മുഹമ്മദ്‌ നബിയെ കുറിച്ച്‌ സിനിമ!</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_qMjuTZvgrRo/SyAfzkc7YBI/AAAAAAAAAMI/2A8Sl5qIcGk/s1600-h/osborne-qaradawi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_qMjuTZvgrRo/SyAfzkc7YBI/AAAAAAAAAMI/2A8Sl5qIcGk/s320/osborne-qaradawi.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;span style="font-size: large;"&gt;&lt;b style="color: red;"&gt;&lt;span style="font-size: x-large;"&gt;പ്ര&lt;/span&gt;&lt;/b&gt;വാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത ചരിത്രം  ആസ്‌പദമാക്കി സിനിമ തയ്യാറാവുന്നു. ഒട്ടേറെ ലോകപ്രശസ്‌ത സിനിമകളുടെ സംവിധായകനും  നിര്‍മാതാവും ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവുമായ അമേരിക്കക്കാരന്‍ ബാരി എം ഓസ്‌ബോണാണ്‌  150 ദശലക്ഷം ഡോളര്‍ ചിലവിട്ട്‌ ചിത്രം നിര്‍മിക്കുന്നത്‌. ഖത്തര്‍ ആസ്ഥാനമായി  രൂപീകരിച്ച മീഡിയാ കമ്പനിയായ അല്‍നൂര്‍ ഹോള്‍ഡിംഗ്‌സാണ്‌ സിനിമക്കായി പണം  കണ്ടെത്തുന്നത്‌. 2010ഓടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ്‌ ആലോചന. പശ്ചിമേഷ്യയിലെ  നിക്ഷേപകരില്‍ നിന്നും തുക കണ്ടെത്താനാണ്‌ നീക്കം. 50 മില്യണ്‍ ഡോളര്‍ ഇതിനകം  കണ്ടെത്തി കഴിഞ്ഞു. അല്‍നൂറിന്റെ ആദ്യ സംരംഭമാണിത്‌. &lt;br /&gt;യേശു ക്രിസ്‌തുവിനെ  കുറിച്ചും മറ്റു മത പ്രവാചകന്‍മാരെ കുറിച്ചും ലോകത്ത്‌ നേരത്തെ തന്നെ സിനിമകള്‍  ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിലും മുഹമ്മദ്‌ നബി(സ) പ്രമേയമായ സിനിമ ആദ്യമാണ്‌.  ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തെ കുറിച്ചുള്ള കഥ പറയുന്ന സിറിയന്‍ സംവിധായകന്‍ മുസ്‌തഫ  അക്കാദിന്റെ ദി മെസ്സേജ്‌ 1976 പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തില്‍ പ്രവാചകന്റെ  അമ്മാവന്‍ ഹംസ(റ)യെ ചിത്രീകരിച്ചത്‌ വിവാദമായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌  ഡാനിഷ്‌ പത്രത്തില്‍ പ്രവാചകനെ കുറിച്ച്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌  ലോകവ്യാപകമായ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. അതിനു പിന്നാലെ പ്രവാചകന്റെ  കുട്ടിക്കാലത്തെ കുറിക്കുന്ന ഒരു നോവല്‍ യു കെ പബ്ലിക്കേഷന്‍ പ്രതിഷേധം ഭയന്ന്‌  പിന്‍വലിച്ചിരുന്നു. &lt;br /&gt;&lt;br /&gt;ഇതാദ്യമായാണ്‌ പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും  പ്രതിപാദിക്കുന്ന സിനിമ വരുന്നത്‌. വിവാദങ്ങളും പിഴവുകളും ഒഴിവാക്കാന്‍ വേണ്ടി  ഖത്തറിലെ പ്രശസ്‌ത പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  ചിത്രത്തിനായി ഗവേഷണം നടത്തുന്നത്‌. പ്രവാചകനെ ദൃശ്യങ്ങളും ശബ്‌ദങ്ങളും ഇല്ലാതെ  കഥപറയുവാനാണ്‌ ശ്രമം. മുഹമ്മദ്‌ നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍  ചിത്രത്തിലുണ്ടാവും. പ്രവാചകത്വം ലഭിച്ച 40 വയസ്സു മുതലുള്ള ചരിത്രങ്ങളാവും  കൂടുതലായി ആവിഷ്‌കരിക്കുക.&lt;br /&gt;&lt;br /&gt;ഇസ്ലാമും പശ്ചാത്യ സംസ്‌കാരങ്ങളും തമ്മിലെ അകലം  കുറക്കുക ലക്ഷ്യമിടുന്നുണ്ടെങ്കിലും ഭീകരതയും തീവ്രവാദവുമായി ഇസ്ലാം  കൂട്ടിവായിക്കപ്പെടുന്ന സമയത്ത്‌ പ്രവാചകനും അനുയായികളും മുന്നോട്ട്‌ വെച്ച മതത്തെ  കാണിച്ചു കൊടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു. ഇതുവരെ  ദൃശ്യമായതില്‍ നിന്നും വ്യത്യസ്‌തമായ കഥ പറയല്‍ രീതിയാവും ചിത്രം പിന്തുടരുകയെന്ന്‌  ബാരി എം ഓസ്‌ബോണ്‍ പറയുന്നു. ലോഡ്‌ ഓഫ്‌ റിംഗ്‌സ്‌, ദി മാട്രിക്‌സ്‌ എന്നിവയുടെ  സംവിധായകനാണ്‌ ബാരി എം ഓസ്‌ബോണ്‍. ലോകചരിത്രത്തിലെ ഏറ്റവും ആദരണീയനായ മനുഷ്യനെ  കുറിച്ച്‌ ഒരു ചരിത്ര സിനിമ നിര്‍മിക്കാനുള്ള ദൗത്യം ഏറെ ആവേശത്തോടെയാണ്‌  ഏറ്റെടുത്തതെന്ന്‌ ഓസ്‌ബോണ്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍ തമ്മിലുള്ളപാലമാവാന്‍  ചിത്രത്തിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.&lt;/span&gt; &lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-753002463897434130?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/753002463897434130/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=753002463897434130' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/753002463897434130'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/753002463897434130'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/12/blog-post.html' title='മുഹമ്മദ്‌ നബിയെ കുറിച്ച്‌ സിനിമ!'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_qMjuTZvgrRo/SyAfzkc7YBI/AAAAAAAAAMI/2A8Sl5qIcGk/s72-c/osborne-qaradawi.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-7948954163232262366</id><published>2009-11-16T14:00:00.000-08:00</published><updated>2009-11-16T14:01:18.818-08:00</updated><category scheme='http://www.blogger.com/atom/ns#' term='പഴശ്ശിരാജ'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കേരളവര്മ്മ പഴശ്ശിരാജ!   എം.ടി.ചരിത്രം വളച്ചൊടിച്ചുവോ?</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://api.ning.com/files/sDYeDg2LFhf7oPD*v5fx9E4rqG5BU79WwxniQZPGa7wE*KQriV5iVab-sVcgsGq5VMRT*1CguviYfmiJPZ9NjNltjD--9G1B/VM14_09112009C.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size: x-large;"&gt;&lt;b style="color: red;"&gt;ഇ&lt;/b&gt;ന്ന്കേരളത്തിലും പുറത്തുമായി തകറ്ത്ത് ഓടിക്കൊണ്ടിരുക്കയാണല്ലൊ പഴശ്ശിരാജ ..ഏറെപുകഴ്ത്തിപ്പാടുന്നതുപോലെ പഴശ്ശി ഒളിപ്പോര് മുറയിലും നേര്മുറയിലും ഒരു യുദ്ധവും നടത്തിയിട്ടില്ലെന്നും ചിത്രത്തില് തകര്പ്പന് പ്രകടനം നടത്തുന്ന എടച്ചേന കുങ്കനും,തലയ്ക്കല് ചന്തുവും നടത്തിയ ഒളിപ്പോരുകളുടെ ക്രഡിറ്റ് അടിച്ചെടുക്കുകയായിരുന്നെന്നും കേരളവര്മ്മ പഴശ്ശിരാജ എന്നസിനിമയിലൂടെ എംടി ചരിത്രം വളച്ചൊടിക്കുകയും ചെയ്തെന്ന് "പഴശ്ശിരാജ ചമയങ്ങളില്ലാതെ" എന്ന ഗ്രന്ഥം രചിച്ച മുണ്ടക്കയം ഗോപി... കൂടുതല് വായിക്കാന് താഴെ ചിത്രത്തില് ക്ലിക്ക് ചെയ്യുക..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://api.ning.com/files/sDYeDg2LFhf7oPD*v5fx9E4rqG5BU79WwxniQZPGa7wE*KQriV5iVab-sVcgsGq5VMRT*1CguviYfmiJPZ9NjNltjD--9G1B/VM14_09112009C.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="640" src="http://api.ning.com/files/sDYeDg2LFhf7oPD*v5fx9E4rqG5BU79WwxniQZPGa7wE*KQriV5iVab-sVcgsGq5VMRT*1CguviYfmiJPZ9NjNltjD--9G1B/VM14_09112009C.jpg" width="542" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-7948954163232262366?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/7948954163232262366/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=7948954163232262366' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/7948954163232262366'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/7948954163232262366'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/11/blog-post_16.html' title='കേരളവര്മ്മ പഴശ്ശിരാജ!   എം.ടി.ചരിത്രം വളച്ചൊടിച്ചുവോ?'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-2563216796279918480</id><published>2009-11-15T11:24:00.000-08:00</published><updated>2009-11-15T11:35:17.566-08:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം.ലവ്‌ജിഹാദ്'/><title type='text'>ലൗജിഹാദ്‌ സംവാദമൊടുങ്ങും മുമ്പ്‌ ഇത്രയും കൂടി</title><content type='html'>&lt;a href="http://3.bp.blogspot.com/_qMjuTZvgrRo/SwBTtk3---I/AAAAAAAAAL0/EpfBtansz30/s1600-h/love+image.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="155" src="http://3.bp.blogspot.com/_qMjuTZvgrRo/SwBTtk3---I/AAAAAAAAAL0/EpfBtansz30/s320/love+image.jpg" width="148" /&gt;&lt;/a&gt;&lt;span style="font-family: Meera; font-size: x-large;"&gt;&lt;b style="color: red;"&gt;മ&lt;/b&gt;താനുയായി ആകാനുള്ള സ്വാതന്ത്ര്യം പോലെ  തന്നെ പ്രധാനമാണ്‌ മതമുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും. മാതൃമതത്തില്‍ നിന്നുള്ള  മനംമാറ്റത്തിനും കൂടി ഈ സ്വാതന്ത്ര്യം വിപുലപ്പെടുമ്പോഴേ വിശ്വാസസ്വാതന്ത്ര്യം  അര്‍ഥപൂര്‍ണമാകൂ. മാതൃരാജ്യം മാറാനുള്ള സ്വാതന്ത്ര്യം അനുവദനീയമാകുമ്പോഴും  മാതൃമതത്തില്‍ നിന്നുള്ള മാറ്റം, അപകടകരമായ ഒരവസ്ഥയിലേക്കുള്ള  മാറ്റമായിത്തീരുന്നത്‌ ജനാധിപത്യരാജ്യത്തിന്റെ ദുരന്തങ്ങളിലൊന്നാണ്‌.  വിമോചനത്തിന്റെ വഴിയായി പുതിയൊരു മതത്തെ സ്വീകരിക്കുന്നത്‌ വ്യക്തിയുടെ ഇഷ്‌ടവും  തെരഞ്ഞെടുപ്പുമാണ്‌. ഉദാത്തമായൊരു ആദര്‍ശവും ജീവിതവീക്ഷണവും പകരുന്നുവെന്നതിനാലാണ്‌  ഇസ്ലാം, അധഃസ്ഥിത വര്‍ഗത്തിന്റെയും പരിഷ്‌കൃത സമൂഹങ്ങളുടെയും അഭയമാകുന്നത്‌.  സദാചാരനിഷ്‌ഠമായ ഇസ്‌ലാമിക ദര്‍ശനം ആധുനികലോകത്തിന്റെ മഹാമാരികള്‍ക്കുള്ള  പരിഹാരമായാണ്‌ സ്വീകരിക്കപ്പെടുന്നത്‌. സംഘര്‍ഷബാധിതമായിക്കൊണ്ടിരിക്കുന്ന ആധുനിക  മനസ്സിന്‌ ഇസ്‌ലാം ആശ്വാസവും ആശ്രയകേന്ദ്രവുമായിത്തീരുന്നതില്‍ ചിലര്‍ക്ക്‌  അസഹിഷ്‌ണുത സ്വാഭാവികമാണെങ്കിലും യാഥാര്‍ഥ്യം മാഞ്ഞില്ലാതാകുമോ? ഹിറാഗുഹയുടെ  ഇരുളില്‍ നിന്ന്‌ ഏഴു വന്‍കരകളിലേക്കും, കോടാനുകോടി മനുഷ്യരിലേക്കും പടര്‍ന്നുകയറിയ  പ്രകാശമായി ഈ മതം വളര്‍ന്നത്‌ ഇങ്ങനെയൊക്കെ തന്നെയാണല്ലോ. ഇന്ത്യയില്‍ മാത്രം  ഇരുപത്തിരണ്ടു കോടിയിലധികം വരുന്ന സാമൂഹികവിഭാഗമാണിന്ന്‌ മുസ്‌ലിംകള്‍. ഭൂരിപക്ഷ  മതത്തില്‍ നിന്നുള്ള കുത്തൊഴുക്കുകൊണ്ടല്ലാതെ ഇത്ര കനത്ത അംഗസംഖ്യയിലേക്ക്‌  മുസ്ലിംകള്‍ എത്തില്ലെന്നുറപ്പ്‌. ഈ പശ്ചാത്തലത്തിലാണ്‌ അടിക്കല്ലിളകിയ ഹൈന്ദവ  ഫാസിസം മുസ്ലിംകള്‍ക്കെതിരെ തൃശൂലമെറിയാന്‍ തുടങ്ങിയത്‌. വ്യവസ്ഥാപിതമായ  പദ്ധതികളിലൂടെ മതംമാറ്റത്തെ തടയിടാനും കായികമായി എതിരിടാനുമാണ്‌ ഫാസിസം  ഇടക്കാലത്ത്‌ സജീവ ശ്രദ്ധ പതിപ്പിച്ചത്‌. മതംമാറിയവരെ വകവരുത്തിയും പ്രബോധന  യത്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുമാണ്‌ ഹിന്ദുത്വശക്തികള്‍  മുന്നോട്ടുനീങ്ങിയത്‌.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;span style="font-family: Meera; font-size: x-large;"&gt;&lt;br /&gt;ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഈ അജണ്ടയാണ്‌ സമീപകാലത്ത്‌  ചില `മതേതര'മാധ്യമങ്ങള്‍ കൊണ്ടുപിടിച്ചത്‌. കുമ്മനത്തിന്റെ മെഗാഫോണുകളായി  ചെറുതായിപ്പോകാനുള്ള വ്യഗ്രത നാണിപ്പിക്കുന്ന കാഴ്‌ചകളാണ്‌ ബാക്കിയാക്കിയത്‌.  കള്ളക്കണക്കുകള്‍ വിളമ്പിയും ഭയപ്പെടുത്തുന്ന പരിവര്‍ത്തനകഥകള്‍ മെനഞ്ഞും ഭീമന്‍  നുണകള്‍ പറഞ്ഞും കാമ്പയിന്‍ കളര്‍ഫുളാക്കുകയായിരുന്നു ചില മാധ്യമങ്ങള്‍.  കൊട്ടിപ്പാടി കൊണ്ടുവന്ന `പരിവര്‍ത്തന ജിഹാദ്‌' മൊത്തത്തില്‍ ഇസ്ലാമിനെതിരെയുള്ള  ഇങ്കിലാബായി മാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b style="color: red;"&gt;`ലൗജിഹാദ്‌:' തുടക്കം ഇങ്ങനെ&lt;/b&gt;&lt;br /&gt;&lt;br /&gt;കോളെജ്‌  വിദ്യാര്‍ഥിനികളായ രണ്ടുപേര്‍ തങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നുവെന്ന്‌  കോടതിയില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ്‌ പുതിയ സംഭവവികാസങ്ങള്‍ ആരംഭിക്കുന്നത്‌.  പ്രായപൂര്‍ത്തിയായിട്ടും സ്വന്തം ഇഷ്‌ടത്തിനൊത്ത്‌ വിടുന്നതിനു പകരം,  വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കാനാണ്‌ കോടതി ഉത്തരവുണ്ടായത്‌. അവര്‍  മാതാപിതാക്കള്‍ക്കൊപ്പം പോയെങ്കിലും മാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. മതപരിവര്‍ത്തനം  കൊഴുപ്പുപുരട്ടിയ ചര്‍ച്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞത്‌  ഇങ്ങനെയാണ്‌.&lt;br /&gt;&lt;br /&gt;പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളെജിലെ അവസാനവര്‍ഷ എം ബി എ  വിദ്യാര്‍ഥിനികളായ മിഥുലയും ലിനോ ജേക്കബും ആഴത്തില്‍ പഠിച്ചറിഞ്ഞ ശേഷമാണ്‌ ഇസ്ലാം  സ്വീകരിക്കാന്‍ തയ്യാറായതെന്ന്‌ കോടതിയിലും പത്രക്കാരോടും പറഞ്ഞതാണ്‌. ഇതേ കോളെജിലെ  വിദ്യാര്‍ഥിയും പത്തനംതിട്ട സ്വദേശിയുമായ ഷഹന്‍ഷാ, കെ എസ്‌ ആര്‍ ടി സി ജീവനക്കാരനായ  സിറാജുദ്ദീന്‍ എന്നിവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. മിഥുലക്ക്‌  നേരത്തെ തന്നെ ഇസ്ലാമിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. മിഥുലയില്‍ നിന്നാണ്‌ ലിനോ  ഇസ്ലാമിനെക്കുറിച്ചറിയുന്നതും അടുക്കുന്നതും. പെണ്‍കുട്ടികളെ കാണാതായതോടെ  മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹരജി നല്‌കിയതിനാല്‍ ആഗസ്‌ത്‌  21ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ മുമ്പാകെ യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍  നേരിട്ടു ഹാജരാവുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ അഭ്യര്‍ഥന മാനിക്കാതെ 28 വരെ  മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കോടതി ഉത്തരവിട്ടു. ആരാധനാസ്വാതന്ത്ര്യം  നല്‌കണമെന്ന്‌ പെണ്‍കുട്ടികള്‍ അഭ്യര്‍ഥിച്ചത്‌ അനുവദിച്ചു. എന്നാല്‍ ഇതേ  കാലയളവില്‍ സമാനമായ മറ്റൊരു കേസില്‍ കോടതിയുടെ സമീപനം നേര്‍ വിപരീതമായിരുന്നു.  ആലപ്പുഴ എസ്‌ എന്‍ കോളെജ്‌ വിദ്യാര്‍ഥിനിയായ റൈസ എന്ന മുസ്ലിം പെണ്‍കുട്ടിയെ ഒരു  ക്രിസ്‌ത്യന്‍ യുവാവ്‌ പ്രണയിച്ച്‌ മതംമാറ്റി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്‌  അഞ്ചാംവാര്‍ഡിലെ സമ്പന്ന കുടുംബത്തില്‍ പെട്ട ഈ പെണ്‍കുട്ടിയെ കാണാതായതിന്റെ  മൂന്നാംദിവസം റോമില്‍ നിന്നെത്തിയ യുവാവിന്റെ സഹോദരി മതംമാറ്റ ചടങ്ങുകള്‍ നടത്തി  ക്രിസ്‌ത്യാനിയാക്കി. കുട്ടിയെ കാണാതായതില്‍ പിതാവ്‌ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌  പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. യുവാവിന്‌ 21 വയസ്സ്‌ തികഞ്ഞിരുന്നില്ല.  എന്നിട്ടും പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടില്ല. യുവാവിന്‌  21 വയസ്സ്‌ തികയുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാനാണ്‌ കോടതി ഉത്തരവിട്ടത്‌.  യുവതിയുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍  മുഥുലയ്‌ക്കും ലിനോ ജേക്കബിനും പ്രസ്‌തുത യുവാക്കളുമായി ഫോണില്‍ സംസാരിക്കാന്‍  കോടതി അനുവദിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;പിന്നീട്‌, കുടുംബത്തിന്റെ ഭീഷണിയിലും  പ്രലോഭനത്തിലും മാനസികമായി തകര്‍ന്ന പെണ്‍കുട്ടികള്‍ കോടതിയില്‍  മൊഴിമാറ്റിപ്പറഞ്ഞു. സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ തനിക്ക്‌ തീവ്രവാദ  ബന്ധമുണ്ടെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്ന്‌ ഷഹന്‍ഷാ  പറയുന്നു. മിഥുലയുടെ ബന്ധുവായ ബി ജെ പി മുന്‍ സംസ്ഥാന നേതാവിന്റെ ഇടപെടലും  പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുള്ള ഐ ജി റാങ്കിലുള്ള പോലീസ്‌  ഉദ്യോഗസ്ഥന്റെയും സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെയും ചരടുവലികളുമാണ്‌ സംഭവത്തെ  വഴിതെറ്റിച്ച്‌ വിവാദമാക്കിയത്‌. നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍  ശ്രമിച്ചതിന്റെ പിന്നിലും ഇവര്‍ തന്നെയായിരുന്നു. യഥാര്‍ഥത്തില്‍ യുവാക്കളോടുള്ള  പ്രണയത്തെക്കാള്‍ ഇസ്ലാമിനോടുള്ള പ്രണയമായിരുന്നു  പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നത്‌. സത്യാന്വേഷണത്തിനിടയിലെ നിമിത്തങ്ങള്‍  മാത്രമായിരുന്നു ഷഹന്‍ഷായും സിറാജുദ്ദീനും. ആദ്യം ഇസ്ലാമിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട  മിഥുലയുടെ കുടുംബം സത്യസായിഭക്തരാണ്‌. സായിദര്‍ശനങ്ങള്‍ക്കു വിരുദ്ധമായി  മാതാപിതാക്കളും ബന്ധുക്കളും വിഗ്രഹാരാധനയിലേക്കു തിരിഞ്ഞതാണ്‌ മിഥുലയെ മാറ്റി  ചിന്തിപ്പിച്ചത്‌. സായിദര്‍ശനങ്ങളും വിഗ്രഹാരാധനയും താരതമ്യം ചെയ്‌ത്‌,  ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിനെ പരിചയപ്പെട്ടു. ആള്‍ദൈവ ഭക്തിയുടെ പൊള്ളത്തരങ്ങള്‍  ബോധ്യപ്പെട്ട മിഥുല ഇസ്ലാമിനെക്കുറിച്ച്‌ കൂടൂതല്‍ അറിയാന്‍ ശ്രമിച്ചു. റൂംമേറ്റായ  ബിനോ ജേക്കബുമായി ആശയങ്ങള്‍ പങ്കുവെച്ചു. രണ്ടുപേരും ഒന്നരവര്‍ഷം മുമ്പേ മാനസികമായി  ഇസ്ലാമിലേക്കാകര്‍ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. നമസ്‌കരിക്കാനും ഖുര്‍ആന്‍  പഠിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ രണ്ടുപേരും ഷഹന്‍ഷായെ പരിചയപ്പെടുന്നത്‌.  ഷഹന്‍ഷാ വഴി സിറാജുദ്ദീനെയും പരിചയപ്പെടുന്നു. ഈ ചെറുപ്പക്കാരുടെ സൗഹൃദത്തിലൂടെ  ഇസ്ലാമിനെ രണ്ടുപേരും കൂടുതല്‍ അറിഞ്ഞു. മിഥുലയെ ഷഹന്‍ഹായെക്കൊണ്ട്‌ വിവാഹം  ചെയ്യിക്കണമെന്നാവശ്യപ്പെട്ട്‌ ലിനോ ജേക്കബ്‌ ഷഹന്‍ഷായുടെ ഉമ്മയെ സമീപിച്ചെങ്കിലും  ഉമ്മ സമ്മതിച്ചില്ല. റമദാന്‌ തൊട്ടുമുമ്പ്‌ മിഥുലയും ബിനോയും ഹോസ്റ്റലില്‍ വെച്ച്‌  നമസ്‌കരിക്കുന്നത്‌ മറ്റു കുട്ടികള്‍ കണ്ടിരുന്നു. അവര്‍ കോളെജ്‌ മാനേജ്‌മെന്റിനെ  വിവരമറിയിച്ചു. അതുവഴി ബന്ധുക്കളും വിവരമറിഞ്ഞു. ഇതോടെയാണ്‌ മാധ്യമങ്ങള്‍ വിഷയം  കൈയിലെടുക്കുന്നത്‌. ഈ സംഭവത്തെ മുന്‍നിറുത്തിയാണ്‌ സംസ്ഥാനത്തെ കാമ്പസുകളില്‍  പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ പെട്ട മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ  പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍  സപ്‌തംബര്‍ 30നു കേരള ഹൈക്കോടതി, സംസ്ഥാന ആഭ്യന്തരവകുപ്പിന്‌ നിര്‍ദേശം നല്‌കിയത്‌.  ലൗജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രണയ-മതംമാറ്റ ഭീകരസംഘടനകള്‍ സംസ്ഥാനത്ത്‌  പ്രവര്‍ത്തിക്കുന്നതായി പോലീസ്‌ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിതെന്ന്‌  ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b style="color: red;"&gt;മതംമാറ്റം: കണക്കുകളിലെ  യാഥാര്‍ഥ്യമെന്ത്‌?&lt;/b&gt;&lt;br /&gt;&lt;br /&gt;ഗസറ്റ്‌ വിജ്ഞാപന പ്രകാരം വിശ്വഹിന്ദു പരിഷത്തുമായി  ബന്ധമുള്ള തിരുവനന്തപുരം ഹിന്ദു മിഷന്‍ വഴി സപ്‌തംബര്‍ 15 മുതല്‍ 30വരെ 26 പേര്‍  ഹിന്ദുമതത്തിലേക്ക്‌ മതംമാറിയിട്ടുണ്ട്‌. 2009 ആഗസ്‌തില്‍ മാത്രം 129 പേര്‍  ഹിന്ദുമതം സ്വീകരിച്ചു. ഇതില്‍ 120 പേര്‍ ക്രിസ്‌ത്യന്‍ യുവതീ യുവാക്കളാണ്‌.  ഇക്കാലയളവില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമിലേക്ക്‌ മാറിയതെന്ന്‌ ഔദ്യോഗിക കണക്കുകള്‍  വ്യക്തമാക്കുന്നു. ഹിന്ദുത്വ സംഘടനകള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം ആര്യസമാജം  വഴി 1450 പേര്‍ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്‌  കണക്ക്‌. ആര്യസമാജത്തിന്റെ തന്നെ രേഖകള്‍ പ്രകാരം 2009 ഏപ്രില്‍ മുതല്‍ ജൂണ്‍ 26  വരെ 249 പേര്‍ ഹിന്ദുമതത്തിലേക്ക്‌ മാറി. പ്രതിമാസം ശരാശരി 120 പേര്‍ ആര്യസമാജം വഴി  മതം മാറുന്നുവെന്നാണ്‌ കണക്ക്‌. പ്രതിദിനം 18നും 24നുമിടയില്‍ പ്രായമുള്ള നാലുപേരെ  ആര്യസമാജം മതം മാറ്റുന്നുണ്ടത്രെ. 2009 ആഗസ്‌ത്‌ 10 വരെയുള്ള 10 വര്‍ഷത്തിനിടെ  മൊത്തം 20,516 യുവതീ യുവാക്കളാണ്‌ ആര്യസമാജം വഴി മതപരിവര്‍ത്തനത്തിനു വിധേയരായവര്‍.  തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി 2009 ആഗസ്‌ത്‌ അഞ്ച്‌ വരെയുള്ള 10 വര്‍ഷത്തില്‍  1,15,052 പേര്‍ മതം മാറിയതായി സംസ്ഥാന ഗസറ്റിലെ കണക്കുകള്‍  വ്യക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;2009 ജൂലൈ 13നും 28നുമിടയില്‍ രണ്ടാഴ്‌ചക്കിടെ മാത്രം  ഇവിടെ 26 പേര്‍ മതം മാറി. ദിവസേന ശരാശരി രണ്ടുപേര്‍ ഇവിടെ മതം മാറുന്നുവെന്ന്‌  ചുരുക്കം. ആര്‍ എസ്‌ എസ്‌ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അയ്യപ്പസേവാ സംഘം വഴി  2009 ജൂണ്‍ 12 വരെ 5,053 പേരാണ്‌ മതം മാറിയത്‌. ഇവരില്‍ 98 ശതമാനവും  പിന്നാക്കവിഭാഗത്തില്‍പെട്ട ക്രിസ്‌ത്യാനകളാണ്‌. 1922ല്‍ തുടക്കമിട്ട കോഴിക്കോട്‌  ആര്യസമാജം വഴി മൊത്തത്തില്‍ 75,000 പേര്‍ ഹിന്ദു മതത്തിലേക്ക്‌  പരിവര്‍ത്തിതരായിട്ടുണ്ടെന്ന്‌ സമാജം ഭാരവാഹികള്‍ പറയുന്നു. മൈക്കല്‍  ജാക്‌സനുവേണ്ടി തിരുനാവായില്‍ ബലിയിടാനെത്തിയെ നാല്‌ വിദേശികളും അഖിലലോക ജ്യോതിഷ  പരിഷത്തിന്റെ സമ്മേളനത്തിനെത്തിയ 27 വിദേശികളും ആര്യസമാജം വഴി ഇവിടെവെച്ച്‌  മതപരിവര്‍ത്തനം ചെയ്‌തു. ഒന്നര മണിക്കൂര്‍ നീളുന്ന ഹോമം നടത്തി പ്രായപൂര്‍ത്തിയായ  ആര്‍ക്കും ഇവിടെ നിന്ന്‌ ഹിന്ദുവായി പുറത്തുവരാം. പ്രണയ ബദ്ധരായവരാണ്‌ കൂടുതലും  ഇവിടെ പരിവര്‍ത്തനം ചെയ്യുന്നതെന്ന്‌ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.  സിനിമാ സംവിധായകരായ പ്രിയദര്‍ശന്റെ ഭാര്യ ലിസിയും ഷാജി കൈലാസിന്റെ ഭാര്യ ആനിയും  ഹിന്ദുമതം സ്വീകരിച്ചത്‌ ആര്യസമാജം വഴിയായിരുന്നു.&lt;br /&gt;&lt;br /&gt;ക്രിസ്‌ത്യന്‍  മിഷണറികളുടെ പരിവര്‍ത്തന പരിശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട്‌. മുസ്ലിംകളെക്കാള്‍  വ്യവസ്ഥാപിതമായും വേഗത്തിലും പരിവര്‍ത്തനപദ്ധതികള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌ യഥാര്‍ഥത്തില്‍ ക്രൈസ്‌തവ മിഷനറികളാണ്‌.  അരിപ്പൊടിയോടൊപ്പം വിശ്വാസപ്പൊതിയും വിതരണം ചെയ്‌ത്‌ കുഞ്ഞാടുകളെ പെരുപ്പിക്കാനുള്ള  സൂത്രം ചിട്ടയൊത്ത മതപ്രവര്‍ത്തനമാണവര്‍ക്ക്‌. തൃശൂര്‍ ജില്ലയിലെ പോട്ട പേരുകേട്ട  മതപരിവര്‍ത്തന കേന്ദ്രമാണ്‌. മതംമാറ്റം, പീഡനം, അസ്വാഭാവിക മരണം തുടങ്ങി നിരവധി  കേസുകള്‍ ഈ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്നുണ്ട്‌.  കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ വിദേശഫണ്ട്‌ വരുന്നത്‌ ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്ന  കെ പി യോഹന്നാന്റെ മിഷണറി സംഘത്തിനാണ്‌. സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം  1995നും 2008നുമിടയില്‍ 213.94 ദശലക്ഷം ഡോളറാണ്‌ യോഹന്നാന്‌  ലഭിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;b style="color: red;"&gt;ജാഗ്രതൈ!&lt;/b&gt;&lt;br /&gt;&lt;br /&gt;മുസ്ലിം പരിവര്‍ത്തനകഥകള്‍ ചമച്ച്‌ കേരള  കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ (കെ സി ബി സി) പുറത്തിറക്കിയ ജാഗ്രത-109 ലഘുലേഖ  ഇവിടെ പ്രസ്‌താവ്യമാണ്‌. പ്രസ്‌തുത ലഘുലേഖയില്‍ ഊതിവീര്‍പ്പിച്ച കുറേ കണക്കുകളാണ്‌.  `പ്രണയതീവ്രവാദം -മാതാപിതാക്കള്‍ ജാഗരൂകരാകണം' എന്ന തലക്കെട്ടില്‍ `ലൗ ജിഹാദി'ന്റെ  പശ്ചാത്തലത്തില്‍ ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക്‌  പരിവര്‍ത്തിപ്പിക്കാനുള്ള വ്യാപക ശ്രമങ്ങള്‍ ഉണ്ടെന്നും അതിനെ തടുക്കാനാവശ്യമായ  ജാഗ്രത പാലിക്കണമെന്നുമാണ്‌ നിര്‍ദേശം. ലളിത ബുദ്ധിക്ക്‌ പോലും സമ്മതിക്കാനാവാത്ത  പരാമര്‍ശങ്ങളാണ്‌ ലഘുലേഖയിലുള്ളത്‌. മുസ്ലിം നിയന്ത്രണത്തിലുള്ള മൊബൈല്‍ ഫോണ്‍  റീചാര്‍ജ്‌ ഷോപ്പുകള്‍ വഴി ഹിന്ദു-ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍  ശേഖരിച്ച്‌, ആസൂത്രിതമായി അവരെ പ്രണയക്കുരുക്കില്‍ പെടുത്തി ഇസ്ലാമാക്കാനുള്ള  ശ്രമങ്ങളാണുള്ളതെന്ന്‌ പറയുന്നു. പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുത്തും പരീക്ഷാ ഫീസ്‌  അടച്ചുകൊടുത്തും, സമ്മാനങ്ങള്‍ നല്‍കിയും, വസ്‌ത്രം വാങ്ങിക്കൊടുത്തുമൊക്കെ  വശീകരിച്ചാണ്‌ പ്രണയ വലയൊരുക്കുന്നതെന്നാണ്‌ ജാഗ്രത ജല്‍പിക്കുന്നത്‌. വിവാഹ  വാഗ്‌ദാനങ്ങള്‍ നല്‍കി, യാത്രക്ക്‌ കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ആദ്യം  മതംമാറ്റത്തിനും പിന്നെ മതപഠനത്തിനുമയക്കുന്നു. കരുനാഗപ്പള്ളിയിലും കാസര്‍ഗോഡും  കോട്ടയത്തും ഇത്തരം മതപഠന കേന്ദ്രങ്ങള്‍ `എല്ലാ സജ്ജീകരണങ്ങളോടെയും'  പ്രവര്‍ത്തിക്കുന്നുണ്ടത്രെ! വിനോദയാത്രക്ക്‌ കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ  ഹോട്ടലുകളില്‍ വെച്ച്‌ ലൈംഗികബന്ധത്തിന്‌ പ്രേരിപ്പിച്ച്‌ അതെല്ലാം ചിത്രീകരിച്ച്‌  ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുകയും ചെയ്യുന്നു! ഇങ്ങനെ കെണിയിലകപ്പെട്ട  പെണ്‍കുട്ടികളുടെ നീണ്ടൊരു കണക്കും ലഘുലേഖയിലുണ്ട്‌. ജില്ലകള്‍ തിരിച്ച്‌  `കൃത്യമായ' കണക്കവതരിപ്പിക്കുന്നത്‌ വായിച്ചപ്പോള്‍ ലഘുലേഖയിലെ ഇ മെയില്‍  വിലാസത്തില്‍ ആ കണക്കുകളുടെ ഉറവിടം ഏതാണെന്ന്‌ അന്വേഷിച്ചുനോക്കി; പക്ഷെ ഉത്തരം  കിട്ടിയില്ല!&lt;br /&gt;&lt;br /&gt;&lt;b style="color: red;"&gt;മതപരിവര്‍ത്തനംകൊണ്ട്‌ പൊലിഞ്ഞ ജീവിതങ്ങള്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഇസ്ലാം  സ്വീകരിച്ചതു കാരണം, ഹൈന്ദവ വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞവര്‍ തന്നെ എമ്പാടുമുണ്ട്‌.  1984ല്‍ ആമിനക്കുട്ടിയായി മാറിയ ചിരുതക്കുട്ടിയാണ്‌ ഇതില്‍ ആദ്യത്തെ ഇര. സ്വമേധയാ  ഇസ്ലാം സ്വീകരിച്ച ആമിനയെ മഞ്ചേരി കോടതി സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കാന്‍  അനുവദിച്ചു. എന്നാല്‍ ഉത്തരവു പുറത്തുവന്ന ഉടന്‍ ജഡ്‌ജിയുടെ കാബിനടുത്തുവെച്ച്‌  ആര്‍ എസ്‌ എസ്സുകാര്‍ ആമിനയെ വെട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍  നഷ്‌ടപ്പെട്ടു. മലപ്പുറം ജില്ലയിലെ തന്നെ എടവണ്ണ ചാത്തല്ലൂരിലാണ്‌ മറ്റൊരു സംഭവം.  ഇഷ്‌ടപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ ഇസ്ലാം സ്വീകരിച്ച ഹിന്ദു യുവതിയെ  മഞ്ചേരിക്കടുത്ത ക്ഷേത്രത്തിലേക്ക്‌ തട്ടിക്കൊണ്ടുപോവുകയും ഗുരുതരമായി  പീഡിപ്പിക്കുകയും ചെയ്‌തു. 1987ല്‍ നടന്ന ഈ കേസിലെ പ്രതികളെ ഇതുവരെയും  അറസ്റ്റുചെയ്‌തിട്ടില്ല. 1994ല്‍ തിരൂരങ്ങാടി പി എസ്‌ എം ഒ കോളെജിലെ രാധാമണി  നിരന്തര പഠനങ്ങളിലൂടെ ഇസ്ലാം സ്വീകരിച്ച്‌ റഹീമയായി മാറി. ഏറെത്താമസിയാതെ ഹിന്ദുത്വ  തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ റഹീമയെക്കുറിച്ച്‌ ഇന്നും വിവരമില്ല. 1997ല്‍  പത്തനംതിട്ടയില്‍ ഇസ്ലാം സ്വീകരിച്ച സോമനും കുടുംബവുമാണ്‌ അക്രമത്തിന്നിരയായ  മറ്റൊരു സത്യാന്വേഷകര്‍. ആദിവാസി വിഭാഗത്തില്‍ പെട്ട ഇവരുടെ ഇസ്ലാംസ്വീകരണം ഹൈന്ദവ  വര്‍ഗീയവാദികള്‍ക്ക്‌ താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു. അന്ന്‌ വി എച്ച്‌ പി  ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍, ചെങ്കോട്ടുകോണം  മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെ പലരും പറഞ്ഞ്‌  പ്രലോഭിപ്പിച്ചെങ്കിലും നിലപാടില്‍ നിന്ന്‌ വ്യതിചലിക്കാതിരുന്ന ശംസുദ്ദീനെയും  വൃദ്ധനായ പിതാവിനെയും സഹോദരന്മാരെയും ക്രൂരമായി മര്‍ദിച്ചു. ജുമുഅ കഴിഞ്ഞ്‌  മടങ്ങുകയായിരുന്ന ഇവരെ കടുത്ത പീഡനത്തിനാണ്‌ ആര്‍ എസ്‌ എസ്സുകാര്‍ ഇരയാക്കിയത്‌.  ശംസുദ്ദീനായി മാറിയ സോമനും കുടുംബവും താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന്‌  ഏതാണ്ട്‌ ആറു കിലോമീറ്റര്‍ ദുരെ ചാത്തന്‍തറയിലെ പള്ളിയിലായിരുന്നു ജുമുഅ  നിര്‍വഹിക്കാനെത്തിയിരുന്നത്‌.&lt;br /&gt;&lt;br /&gt;കൊളത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ  പൂജാരിയായിരുന്നു ആര്‍ എസ്‌ എസ്‌ അനുഭാവി സുബ്രഹ്മണ്യന്‍ ഇസ്ലാമിനെ അടുത്തറിഞ്ഞതോടെ  മുഹമ്മദ്‌ യാസിറും ഭാര്യ ബേബി, സുമയ്യയുമായി മാറിയത്‌ തീവ്ര ഹിന്ദുക്കള്‍ക്ക്‌  സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മുസ്ലിമായതോടെ തന്റെ ജീവിതം തന്നെ  പ്രബോധനമാര്‍ഗത്തിലേക്കൊഴിച്ചുവച്ച യാസിര്‍ ആകര്‍ഷണീയ വ്യക്തിത്വം കൊണ്ട്‌ അനേകം  സുഹൃത്തുക്കളെ സത്യപാതയിലേക്ക്‌ വഴികാണിച്ചുകൊണ്ടിരുന്നതും വര്‍ഗീയശക്തികള്‍ക്ക്‌  താങ്ങാവുന്നതിലേറെയായിരുന്നു. ശല്യമായിത്തീര്‍ന്ന യാസിറിനെ വധിക്കാന്‍  തന്നെയായിരുന്നു പദ്ധതി. ആ പദ്ധതി വിജയം കാണുകയും ചെയ്‌തു. 1998 ആഗസ്‌ത്‌ 17ന്‌  തിരൂരില്‍ വച്ച്‌ യാസിര്‍ കൊല്ലപ്പെട്ടു. മരിച്ചെന്നുറപ്പായിട്ടും തീരാത്ത പകയോടെ  ആഴമേറിയ 34 വെട്ടുകളാണ്‌ യാസിറിനേറ്റത്‌. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌  അബ്‌ദുല്‍അസീസിനും മാരകമായ പരുക്കേറ്റു. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെ എം ബി ബി  എസ്‌ വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍, പുത്തൂരിലെ ഷാജി, 2005ല്‍ ഇടുക്കിയില്‍  ഇസ്ലാം സ്വീകരിച്ച ജ്യേഷ്‌ഠാനുജന്മാര്‍, കര്‍ണാടകയിലെ മൈസൂര്‍ ചാമരാജ്‌  നഗറില്‍നിന്ന്‌ ഇസ്ലാം സ്വീകരിച്ച്‌ ഈരാറ്റുപേട്ട വാദി ഹുദയിലെത്തിയ ജാസ്‌മി....  ഇങ്ങനെ അനേകം പേര്‍ക്കാണ്‌ തങ്ങളുടെ സത്യാന്വേഷണ വഴിയില്‍ തീവ്രവാദ ഭീഷണി  നേരിടേണ്ടിവന്നത്‌. പക്ഷേ, ഇവരിലാരും ആ ഭീഷണിയുടെ മുന്നില്‍, തങ്ങളുടെ ആദര്‍ശം  അടിയറവെക്കാനോ സത്യമാര്‍ഗത്തില്‍ നിന്ന്‌ പിന്മാറാനോ തയ്യാറായില്ല. ആര്‍ എസ്‌  എസ്സിന്റെ ചിട്ടയൊത്ത പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഭീഷണികളും കൊലപാതകങ്ങളുമെന്ന്‌  പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും  തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇസ്ലാം സ്വീകരിച്ചവരോടെന്നപോലെ, മുസ്ലിംകളോട്‌  അനുകമ്പയും ആഭിമുഖ്യവും പുലര്‍ത്തുന്നവരോടുമെല്ലാം ഈ അസഹിഷ്‌ണുത പുലര്‍ത്തുന്നതില്‍  ഹിന്ദുത്വവാദികള്‍ ഒന്നിനൊന്ന്‌ വീര്യമുള്ളവരാണ്‌. ഗുജറാത്തിലെ വര്‍ഗീയ കലാപത്തിനു  പിന്നില്‍ ഈ ചിത്രം കുറച്ചുകൂടി തെളിഞ്ഞുകിടപ്പുണ്ട്‌. മിശ്രവിവാഹിതരെയും  മുസ്ലിംകളെയും മാത്രമല്ല, ഹിന്ദുക്കളോടൊപ്പം ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാരായ  മുസ്ലിംകളെപ്പോലും വകവരുത്തുന്നതില്‍ ഹിന്ദുത്വശക്തികള്‍ പ്രത്യേക  ശ്രദ്ധപുലര്‍ത്തിയിരുന്നു. വടക്കേ ഇന്ത്യയില്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഇസ്ലാം  സ്വീകരണം അസാധ്യവും ഭയപ്പാടുള്ളതുമായിത്തീരുന്നതും ഇതുകൊണ്ടൊക്കെ തന്നെയാവാം.  മുസ്ലിമാവുന്നതോടെ ഒരാള്‍ക്ക്‌ ജീവന്‍ മാത്രമല്ല, ബാക്കിയായ കുടുംബങ്ങള്‍ക്ക്‌  സ്വത്തും കച്ചവടവും ഭൗതിക വിഭവങ്ങളുമെല്ലാം നഷ്‌ടപ്പെടുന്ന  അവസ്ഥയാണുള്ളത്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ ക്രിസ്‌ത്യന്‍ സഭ പ്രചരിപ്പിക്കുന്ന  `പ്രണയകഥകള്‍' യാഥാര്‍ഥ്യമാകുന്നത്‌ മറ്റു ചിലരുടെ വിഷയത്തിലാണ്‌. മുസ്ലിം യുവതികളെ  പ്രണയംനടിച്ച്‌ മതംമാറ്റാന്‍ ആര്‍ എസ്‌ എസ്‌ ഈയിനം കലാപരിപാടികളെല്ലാം മുമ്പ്‌  ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയിരുന്നു. പ്രണയനാടകങ്ങള്‍ പരിശീലിച്ച തെക്കന്‍  ജില്ലകളില്‍ നിന്നുള്ള കെട്ടിട നിര്‍മാണത്തൊഴിലാളികളെയും മരപ്പണിക്കാരെയും  തയ്യല്‍ക്കാരെയും ഇതിന്നായി ആര്‍ എസ്‌ എസ്‌ മലബാറിലേക്ക്‌ നിയോഗിച്ചിരുന്നു.  സാമ്പത്തിക പരീധീനതയുള്ള മുസ്‌ലിംയുവതികളെയാണ്‌ ഇവര്‍ ആദ്യംനോട്ടമിട്ടത്‌. മലബാര്‍  ജില്ലകളില്‍ നിന്ന്‌ 1991-95 കാലയളില്‍ 1600ഓളം മുസ്ലിം യുവതികളെ ഇങ്ങനെ  മതംമാറ്റിയിട്ടുണ്ടെന്നാണ്‌ അനൗദ്യോഗിക വിവരം. വയനാട്‌ മാനന്തവാടിക്കടുത്ത്‌ ഒരു  മുസ്ലിം പെണ്‍കുട്ടിയെ ആര്‍ എസ്‌ എസ്സിന്റെ പ്രാദേശിക നേതാവ്‌ പ്രണയിച്ച്‌  ഹിന്ദുവാക്കിയത്‌ ഈ കാലയളവിലാണ്‌. പെണ്‍കുട്ടിയെ കാണാതയതിനെത്തുടര്‍ന്നുള്ള  അന്വേഷണത്തിലാണ്‌ മതംമാറ്റത്തിനുള്ള ആര്‍ എസ്‌ എസ്സിന്റെ ഗൂഢപദ്ധതികള്‍  പുറംലോകമറിയുന്നത്‌. വിവാഹശേഷം യുവതി മതംമാറേണ്ടതില്ലെന്നും യുവാവ്‌ ഇസ്ലാം  സ്വീകരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു മാനന്തവാടിയിലെ തയ്യല്‍തൊഴിലാളിയായ  ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്‍ അവളെ കുരുക്കിലാക്കിയത്‌. മാരകായുധങ്ങളുമായി  കണ്ണൂരില്‍ നിന്നെത്തിയ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ സുരക്ഷാവലയം സൃഷ്‌ടിച്ചാണ്‌  അവളെ കടത്തിക്കൊണ്ടുപോയത്‌. മനംനൊന്ത പെണ്‍കുട്ടിയുടെ കുടുംബം പിന്നീട്‌ വയനാട്‌  വിട്ടുപോയി. ഇനി ആലോചിക്കുക, `ലൗ ജിഹാദി'ന്റെ ആരംഭവും ആസൂത്രണവും പത്തനംതിട്ടയില്‍  നിന്നാണോ അതോ, സംഘസ്വരൂപികളുടെയും നിക്കര്‍ പരിവാരത്തിന്റെയും വൈരചിന്തകളില്‍  നിന്നാണോ?&lt;br /&gt;&lt;br /&gt;ഒരു വര്‍ഷം മുമ്പ്‌ `ലൗ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കാനഡയില്‍  നിന്ന്‌ 3000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന്‌  30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്‌ടോബര്‍ 15ന്‌ ഹിന്ദു ജനജാഗ്രത സമിതി  ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു.  സമിതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റു  ഹിന്ദുത്വസംഘങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ സപ്‌തംബര്‍  30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നു വര്‍ഷംകൊണ്ട്‌ 404 സ്‌ത്രീകളെയാണ്‌  ദക്ഷിണ കന്നഡയില്‍ നിന്ന്‌ കാണാതിയിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;ഇതില്‍ 332 പേരെ പിന്നീട്‌  കണ്ടെത്തുകയും ചെയ്‌തു. 57 സ്‌ത്രീകളെ കുറിച്ചു മാത്രമാണ്‌ ഇനി വിവരം  ലഭിക്കാനുള്ളത്‌ എന്ന്‌ കര്‍ണാടക പോലീസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറയുന്നു.  ആത്മഹത്യ ചെയ്‌തവരോ കാമുകരോടൊപ്പം നാടുവിട്ടവരോ ആണ്‌ ഇവരത്രയും. പക്ഷേ, നമ്മുടെ  സംഘപരിവാരത്തിന്‌ ഇവരെല്ലാം `ലൗ ജിഹാദി'ന്റെ ഇരകളാണ്‌!&lt;br /&gt;&lt;br /&gt;ശാന്തപുരം ചുങ്കത്ത്‌  മൂച്ചിക്കല്‍ അഹ്മദ്‌ ഇപ്പുവിന്റെ മകള്‍ ഷഹര്‍ബാന്‍ (18), അയനിക്കോട്‌ വീതനശ്ശേരി  അബുവിന്റെ മകള്‍ സഫിയ്യ (18) എന്നിവരെ അരക്കുപറമ്പ്‌ മാട്രക്കല്ലിലെ കണ്ടത്തില്‍  തോമസിന്റെ മകന്‍ ബൈജുവും മുള്ള്യാര്‍കുര്‍ശ്ശി കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍  രാമന്റെ മകന്‍ സുരേന്ദ്രനും പ്രണയത്തിലൂടെ മതംമാറ്റി `കാണാതാക്കിയത്‌' ഏതു  ജിഹാദിന്റെ പരിധിയിലാണ്‌ വരവു വെക്കേണ്ടതെന്ന്‌ സംഘ്‌പരിവാരവും, വിഷംചീറ്റുന്ന  ലഘുലേഖയുമായി വീടുചുറ്റുന്ന പാതിരിപ്പടയും മറുപടി പറയേണ്ടതുണ്ട്‌. 2,864  പെണ്‍കുട്ടികളെ `ലൗ ജിഹാദി'ലൂടെ കാണാതായതായി പറയുന്നവര്‍ ഇതുമായി ബന്ധപ്പെട്ട്‌ 703  കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും പറയുന്നു. ഈ കേസുകെട്ടുകള്‍ കോടതിയില്‍  ഹാജരാക്കിയിരുന്നുവെങ്കില്‍ പിന്നെ മറ്റൊരന്വേഷണത്തിന്റെ ആവശ്യമേ  ഉണ്ടാകുമായിരുന്നില്ലല്ലോ!&lt;/span&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span style="font-family: Meera;"&gt;കടപ്പാട്.&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span style="font-family: Meera;"&gt;പി എം എ ഗഫൂര്‍&amp;nbsp; &lt;/span&gt;&lt;/i&gt;&lt;i&gt;&lt;span style="font-family: Meera;"&gt;&lt;br /&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span style="font-family: Meera;"&gt;ലേഖനം &lt;br /&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-small;"&gt;&lt;i&gt;&lt;span style="font-family: Meera;"&gt;ശബാബ് വാരിക&lt;br /&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;i&gt;&lt;span style="font-family: Meera; font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;/i&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-2563216796279918480?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/2563216796279918480/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=2563216796279918480' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/2563216796279918480'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/2563216796279918480'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/11/blog-post_15.html' title='ലൗജിഹാദ്‌ സംവാദമൊടുങ്ങും മുമ്പ്‌ ഇത്രയും കൂടി'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_qMjuTZvgrRo/SwBTtk3---I/AAAAAAAAAL0/EpfBtansz30/s72-c/love+image.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-4090304406371612353</id><published>2009-11-14T10:47:00.001-08:00</published><updated>2009-11-18T15:24:53.438-08:00</updated><category scheme='http://www.blogger.com/atom/ns#' term='പുസ്തകമേള'/><title type='text'>28-ാമത് രാജ്യാന്തര പുസ്തകമേളക്ക് ഷാര്ജ എക്സ്പോസെന്ററില് തുടക്കം</title><content type='html'>&lt;object width="320" height="266" class="BLOG_video_class" id="BLOG_video-a950fb82f11fd029" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;&lt;param name="bgcolor" value="#FFFFFF"&gt;&lt;param name="allowfullscreen" value="true"&gt;&lt;param name="flashvars" value="flvurl=http://v20.nonxt8.googlevideo.com/videoplayback?id%3Da950fb82f11fd029%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1329982353%26sparams%3Did,itag,ip,ipbits,expire%26signature%3D1C1A1E7678EE14F439CA50FA46B3814675159B13.210E2952DC994D50BBB2DC69586BA0458A61AD6D%26key%3Dck1&amp;amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Da950fb82f11fd029%26offsetms%3D5000%26itag%3Dw160%26sigh%3DOMv1VGhBeosmTI26dtKR7sGhDKA&amp;amp;autoplay=0&amp;amp;ps=blogger"&gt;&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"width="320" height="266" bgcolor="#FFFFFF"flashvars="flvurl=http://v20.nonxt8.googlevideo.com/videoplayback?id%3Da950fb82f11fd029%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1329982353%26sparams%3Did,itag,ip,ipbits,expire%26signature%3D1C1A1E7678EE14F439CA50FA46B3814675159B13.210E2952DC994D50BBB2DC69586BA0458A61AD6D%26key%3Dck1&amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Da950fb82f11fd029%26offsetms%3D5000%26itag%3Dw160%26sigh%3DOMv1VGhBeosmTI26dtKR7sGhDKA&amp;autoplay=0&amp;ps=blogger"allowFullScreen="true" /&gt;&lt;/object&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-4090304406371612353?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/4090304406371612353/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=4090304406371612353' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/4090304406371612353'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/4090304406371612353'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/11/28.html' title='28-ാമത് രാജ്യാന്തര പുസ്തകമേളക്ക് ഷാര്ജ എക്സ്പോസെന്ററില് തുടക്കം'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-2943345917121040288</id><published>2009-10-19T13:52:00.000-07:00</published><updated>2009-10-19T13:53:39.278-07:00</updated><category scheme='http://www.blogger.com/atom/ns#' term='ശബാബ്'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം.ലവ്‌ജിഹാദ്'/><title type='text'>ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?</title><content type='html'>&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://1.bp.blogspot.com/_qMjuTZvgrRo/StzNrUSNvhI/AAAAAAAAALs/CltfdY_3C_E/s1600-h/JihadforLove.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="162" src="http://1.bp.blogspot.com/_qMjuTZvgrRo/StzNrUSNvhI/AAAAAAAAALs/CltfdY_3C_E/s200/JihadforLove.jpg" width="210" /&gt;&lt;/a&gt;&lt;span style="font-size: large;"&gt;&lt;span style="color: red; font-size: x-large;"&gt;&lt;b&gt;കോ&lt;/b&gt;&lt;/span&gt;ഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു;  1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍  നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ  സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും  നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍  പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌  കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ  സംഭവിച്ചു.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക്‌ ഇരുവരും കോടതിയില്‍ നിന്ന്‌  നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ്‌  എസ്സിലും പെട്ട സുഹൃദ്‌ വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി.  പൊട്ടുതൊട്ട്‌ നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത്‌ കണ്ട്‌ മുസ്ലിംകളുടെ  നാവിറങ്ങിപ്പോയി. കണ്ണുകള്‍ മാറിനടന്നു. മകളെ നേര്‍വഴിക്ക്‌ നടത്താത്തതിന്‌ മഹല്ല്‌  ആ കുടുംബത്തോട്‌ അകലംപാലിച്ചു. മകളും ഭര്‍ത്താവും തൊട്ടുമുന്നിലൂടെ വിഹരിക്കുന്നത്‌  കാണാനാവാതെ ആ കുടുംബം മറ്റൊരു നാട്ടിലേക്ക്‌ താമസം മാറ്റി. ഈ സംഭവം നാട്ടിലെ  മുസ്ലിംജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നുവെച്ചാല്‍ പെണ്‍കുട്ടികളെ  ഹൈസ്‌കൂളിനപ്പുറം പറഞ്ഞയക്കുന്നത്‌ അപകടമാണെന്ന സന്ദേശം വിദ്യാഭ്യാസ തല്‌പരരായ  കുടുംബങ്ങളെപ്പോലും സ്വാധീനിച്ചു. ഉന്നതവിദ്യാഭ്യാസം തേടുന്ന പെണ്‍കുട്ടികളുടെ  എണ്ണം കുത്തനെ ഇടിഞ്ഞു.&lt;br /&gt;&lt;br /&gt;നാടുവിട്ടുപോയ ആ കുടുംബം പിന്നീട്‌ തിരിച്ചെത്തി.  ഇന്നിപ്പോള്‍ ഇരുവീട്ടുകാരും നാട്ടിലൂടെ കണ്ടാല്‍ മിണ്ടാതെ ജീവിച്ചുപോരുന്നു.  എന്നാല്‍ ഡ്രൈവറായ യുവാവിന്‌ നാട്ടിലെ മുസ്ലിം ബസ്സുടമകള്‍ നാട്ടിലെ ബസ്സില്‍ തന്നെ  ജോലി കൊടുത്തു. സാധാരണ ബന്ധം, സാധാരണ സൗഹൃദം. ഇപ്പോഴയാള്‍ ഗള്‍ഫില്‍  ജോലിതേടിപ്പോവുകയും ചെയ്‌തു. അടുത്തകാലത്തായി നാട്ടിലെ മുസ്‌ലിംകുടുംബത്തില്‍  പിറന്ന രണ്ട്‌ പെണ്‍കുട്ടികള്‍ ഹിന്ദുയുവാക്കള്‍ക്കൊപ്പം പോയി. ഒരു പെണ്‍കുട്ടി  പൂര്‍ണഹിന്ദുവായി. സി പി എം കുടുംബത്തില്‍ പെട്ട യുവാവിന്‌ പെണ്‍കുട്ടിയെ  ഒളിപ്പിക്കാനും മറ്റും പൂര്‍ണ സംരക്ഷണം നല്‌കിയത്‌ ആര്‍ എസ്‌ എസ്സായിരുന്നു. മറ്റേ  പെണ്‍കുട്ടി രണ്ടുംകെട്ട നിലയില്‍ ജീവിച്ചുപോരുന്നു. ഇതിനിടയില്‍ ഒരു മുസ്ലിം  യുവാവ്‌ രണ്ടു കുട്ടികളുള്ള നായര്‍ യുവതിയെ വിവാഹം ചെയ്‌തു. അവന്‍ മുസ്ലിമും അവള്‍  നായരുമായി ജീവിച്ചുപോരുന്നു.&lt;br /&gt;&lt;br /&gt;1980കളുടെ ആദ്യപാതിയില്‍ നിന്ന്‌ ഇരുപതു  വര്‍ഷത്തിലധികം പിന്നിട്ടതുകൊണ്ടാവാം പില്‌ക്കാല പ്രണയവിവാഹങ്ങള്‍ ഗ്രാമത്തിലെ  ആദ്യവിവാഹങ്ങള്‍ പോലെ മുസ്ലിംസമൂഹത്തിന്റെ ഉറക്കമില്ലാത്ത ഉല്‍ക്കണ്‌ഠയായി  മാറിയില്ല. സമുദായത്തില്‍ നിന്ന്‌ മൂന്ന്‌ പെണ്‍കുട്ടികള്‍ പോയിട്ടും ഇതിന്‌  പിന്നില്‍ ഏതെങ്കിലും ഹിന്ദുസംഘടനയുടെ ആസൂത്രിത നീക്കമുണ്ടെന്ന ചിന്ത  മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ  മതക്കാരുടെ ഇടകലരല്‍ മുന്‍കാലത്തെക്കാള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചതോടെ വ്യത്യസ്‌ത  ജാതിക്കാര്‍ക്കും മതക്കാര്‍ക്കുമിടയിലുള്ള വിവാഹം കൂടിക്കൂടി വരികയാണ്‌. അതിന്റെ  എണ്ണം ഇന്നത്തെക്കാള്‍ കൂടുകയും ചെയ്യും. എസ്‌ എസ്‌ എല്‍ എസിക്ക്‌ ഒന്നാംറാങ്ക്‌  നേടിയ ഒരു മുസ്ലിംപെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? അഭിമാനഭാരത്താല്‍ നാട്ടിലെ  മുസ്ലിംസംഘടനകള്‍ അവള്‍ക്ക്‌ കൊടുത്ത സ്വീകരണങ്ങള്‍ക്കും സ്വര്‍ണപ്പതക്കങ്ങള്‍ക്കും  കൈയും കണക്കുമില്ല. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്‌ ശേഷം അവള്‍ ഒരു ക്രിസ്‌ത്യന്‍  യുവാവിനൊപ്പം പോയി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവര്‍ത്തകന്റെ ബന്ധുവായ ഡോ.  സത്യനാഥന്‍ മുസ്ലിമായി. ഇപ്പോള്‍ ആണ്ടുനേര്‍ച്ചാവിവാദത്തില്‍പ്പെട്ട പ്രഭാഷകന്റെ  പ്രസംഗം കേട്ട്‌ മറ്റൊരു യുവ ലേഡീഡോക്‌ടറും ഈയിടെ മുസ്ലിമായി. ഇങ്ങനെ പല പ്രമുഖരുടെ  പേരുകളും നമുക്ക്‌ ഓര്‍മിച്ചെടുക്കാനാവും.&lt;br /&gt;&lt;br /&gt;മതംമാറ്റം തീര്‍ച്ചയായും അവരവരുടെ  കുടുംബാംഗങ്ങള്‍ക്ക്‌ വേദനാജനകമായ അനുഭവമാണ്‌. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന  മക്കള്‍ ഒരുനാള്‍ സ്വന്തം സംസ്‌കാരവും ജീവിതരീതിയും വിട്ട്‌ തീര്‍ത്തും  വ്യത്യസ്‌തമായ മറ്റൊന്നിലേക്ക്‌ കയറിപ്പോവുന്നത്‌ നിസ്സഹായതയോടെ  നോക്കിനില്‌ക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ എത്രയെത്ര. കുടുംബത്തില്‍ ഇത്തരമൊരു  സംഭവം നടക്കുന്നതോടെ മറ്റ്‌ കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകള്‍,  കുത്തുവാക്കുകള്‍, കെട്ടിച്ചയച്ച പെണ്‍മക്കള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നിന്നുള്ള  മാനസികപീഡനം, കെട്ടിക്കാനും കെട്ടാനുമുള്ളവര്‍ക്ക്‌ ഇക്കാരണത്താല്‍ മുടങ്ങുന്ന  വിവാഹാലോചനകള്‍, സാമൂഹ്യബഹിഷ്‌കരണം അങ്ങനെ പലതും.&lt;br /&gt;&lt;br /&gt;എന്നാല്‍ മതംമാറ്റത്തെ  കൂസലേതുമില്ലാതെ സ്വീകരിക്കുന്നവരുമുണ്ട്‌ സമൂഹത്തില്‍. തീര്‍ച്ചയായും അവരുടെ എണ്ണം  നന്നേ ചെറുതാണ്‌. നാലപ്പാട്ട്‌ കുടുംബമാണ്‌ ഇവയില്‍ ഇന്നേറ്റവും പ്രശസ്‌തമായത്‌.  മാധവിക്കുട്ടി, കമലാസുരയ്യ ആയപ്പോള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ സി പി എമ്മില്‍ ചേരുന്ന  ലാഘവത്തോടെയാണ്‌ ആ കുടുംബം അതിനെ സ്വീകരിച്ചത്‌. എന്നാല്‍ ഈ കുടുംബത്തിനില്ലാത്ത  വേദനയായിരുന്നു പുറത്തുള്ളവര്‍ക്ക്‌. സാംസ്‌കാരിക നായകര്‍ പോലും അവരോട്‌  അകലംപാലിച്ചു. മുസ്ലിമാവുന്നതിനുമുമ്പ്‌ ആഴ്‌ചയില്‍ ഒട്ടനവധി സാംസ്‌കാരിക  പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ പിന്നീടത്‌ മുസ്‌ലിം സംഘടനകളുടെ മൂന്നോ  നാലോ പരിപാടിയായി ചുരുങ്ങിയെന്ന്‌ മകന്‍ എം ഡി നാലപ്പാട്ട്‌ തന്നെ  അനുസ്‌മരിക്കുകയുണ്ടായി. അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കവി ബാലചന്ദ്രന്‍  ചുള്ളിക്കാടിനും ഭാര്യ വിജയലക്ഷ്‌മിക്കും സംഘ്‌പരിവാരത്തിന്റെ ഭീഷണിയുണ്ടായി.  അവഹേളനം അസഹ്യമായപ്പോള്‍ കമലാസുരയ്യക്ക്‌ കേരളംതന്നെ വിട്ടുപോകേണ്ടിവന്നു. ഈ വര്‍ഷം  ജൂലൈ 31ന്‌ അവര്‍ പൂനെയിലെ വസതിയില്‍ വെച്ച്‌ മരണപ്പെട്ടപ്പോള്‍ പോലും പലരും  അവരോടുള്ള പക വാക്കുകളിലും എഴുത്തിലും ഒളിച്ചും തെളിച്ചും വെച്ചു. ഡോ. സുകുമാര്‍  അഴീക്കോടില്‍ നിന്നു പോലും പ്രതീക്ഷിക്കാത്തത്‌ കേട്ടു. ലീലാ മേനോനെപ്പോലുള്ളവര്‍  മരണശേഷവും അവരെ പുലഭ്യം പറഞ്ഞു. ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഹോബി  നിലവിളക്കിന്റെയും നിറപറയുടെയും പശ്ചാത്തലത്തിലുള്ള അവരുടെ ചിത്രം ആവര്‍ത്തിച്ചു  പ്രസിദ്ധീകരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഒരാള്‍ ഒരു മതംവിട്ട്‌ മറ്റൊന്ന്‌  സ്വീകരിക്കുമ്പോള്‍ ആശ്ലേഷിക്കപ്പെടുന്ന മതത്തിന്റെയാളുകള്‍ക്ക്‌ ആത്മീയാനുഭൂതിയും  ഉല്‍ക്കര്‍ഷബോധവുമുണ്ടാവുക സ്വാഭാവികമാണ്‌. ഒരാള്‍ പാര്‍ട്ടി മാറുമ്പോള്‍ പുതുതായി  ചേരുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുണ്ടാകാവുന്ന സന്തോഷത്തിന്റെ മറ്റൊരു രൂപം  മാത്രമാണിത്‌.&lt;br /&gt;&lt;br /&gt;മതംമാറ്റത്തിന്റെ ഈ സ്വാഭാവിക സുഖവും ദു:ഖവും വര്‍ഷങ്ങളായി  അനുഭവിച്ചുവന്നിരുന്ന കേരളത്തിന്റെ ഹൃദയം പക്ഷേ ഈ അടുത്ത കാലത്തായി കൂടുതല്‍  ഇടുങ്ങിവരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌  കോളെജില്‍ എം ബി എക്ക്‌ പഠിക്കുന്ന പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല,  കൊട്ടരക്കരയിലെ ബിനോ ജേക്കബ്‌ എന്നീ വിദ്യാര്‍ഥിനികള്‍ പ്രണയത്തെ തുടര്‍ന്ന്‌  ഇസ്ലാം സ്വീകരിച്ചത്‌ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കയാണ്‌.  തീവ്രവാദത്തിന്റെ ചൂരടിപോലും അലര്‍ജിയായ മുസ്ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം  എസ്‌ എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷഹന്‍ഷായാണ്‌ കഥയിലെ നായകന്‍. എം ബി  എക്ക്‌ പഠിക്കുന്ന സുന്ദരക്കുട്ടപ്പന്‍. കോളെജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ  നിരന്തരം സമരം ചെയ്‌തയാള്‍. ഒടുവില്‍ മാനേജ്‌മെന്റ്‌ ഷഹന്‍ഷായെ പുറത്താക്കുന്നു.  തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ്‌ അനുസരിക്കുന്നില്ല.  ഒടുവിലയാള്‍ കോളെജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാനാടകം കളിക്കുന്നു.  എസ്‌ എഫ്‌ ഐക്കു പോലും പിന്തുണയ്‌ക്കേണ്ടി വന്ന സമരത്തിനൊടുവില്‍ ഷാ കോളെജില്‍  തിരിച്ചുകയറുന്നു.&lt;br /&gt;&lt;br /&gt;കോളെജ്‌ കാമ്പസ്‌ അനുഭവമുള്ള ആര്‍ക്കുമറിയാം; ഇത്തരമൊരു  താരപരിവേഷമുള്ളയാള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ മാത്രമല്ല,  ആണ്‍കുട്ടികളുടെപോലും ഹീറോ ആയി മാറും. ഇപ്പോഴത്തെ വിവാദപ്രണയം പോലും ഈ രണ്ട്‌  പെണ്‍കുട്ടികള്‍ മത്സരബുദ്ധിയോടെ അങ്ങോട്ട്‌ തുടങ്ങിവെച്ചതാണെന്ന്‌ ഇതുമായി  ബന്ധപ്പെട്ട്‌ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നുണ്ട്‌. ഇവര്‍ മാത്രമല്ല, പലരും  ഷഹന്‍ഷാക്ക്‌ വേണ്ടി കൊതിച്ചിരുന്നുവത്രെ.&lt;br /&gt;&lt;br /&gt;പെണ്‍കുട്ടികള്‍ നിരന്തരം  മിസ്‌ഡ്‌ കോള്‍ വഴി തുടക്കമിട്ടതാണെങ്കിലും ഈ പ്രണയത്തിന്‌ ആഗോള ബന്ധമുണ്ടെന്നാണ്‌  സംഘ്‌പരിവാരവും അവരുടെ മനസ്സുപേറുന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. കേരളകൗമുദി  പ്രസിദ്ധീകരണമായ കലാകൗമുദിയാണ്‌ (ഒക്‌ടോബര്‍ 11) അറുവഷളന്‍ മാധ്യമ  പ്രവര്‍ത്തനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ലൗജിഹാദിനെയും റോമിയോ ജിഹാദിനെയും  കുറിച്ചുള്ള ഗംഭീര സാധനം വരുന്നുണ്ടെന്ന്‌ അവര്‍ ആദ്യമേ ടി വിയില്‍ പരസ്യം  ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ന്യൂസ്‌സ്റ്റാന്റുകളില്‍ വന്നതോടെ സാധനം  തീര്‍ന്നുപോയി. ലൗജിഹാദിനെക്കുറിച്ച്‌ വാരികയില്‍ എഴുതിയവരുടെ മൊബൈല്‍ ഫോണ്‍  നമ്പറും കൊടുത്തുവെന്നതാണ്‌ ഈ സംഘ്‌മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു തമാശ. ഇങ്ങനെ  നമ്പര്‍ കൊടുത്തതുകൊണ്ട്‌ അവര്‍ ലക്ഷ്യമിട്ടത്‌ അടുത്ത ആഴ്‌ചകളിലെ  സ്റ്റോറികള്‍ക്കുള്ള കോളാണ്‌. ഇനിയിപ്പോള്‍ ഈ ഇന്‍വെസ്റ്റിഗേറ്റീവ്‌  റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏതെങ്കിലും ആളെ ഏര്‍പ്പാട്‌ ചെയ്‌ത്‌ പബ്ലിക്‌  ബൂത്തുകളില്‍ കയറി വിളിപ്പിക്കുകയേ വേണ്ടൂ. ``നിന്നെ തട്ടിക്കളയും. മാപ്പിളയോട്‌  കളിച്ചാല്‍ നീ മാത്രമല്ല, നിന്റെ തള്ളയും തന്തയും ഭൂമുഖത്തുണ്ടാവില്ല. നിന്റെ  ഭാര്യയെ ഞങ്ങള്‍ തട്ടമിടീക്കും. 10,000 കോടി രൂപയാണ്‌ ഞങ്ങള്‍ മതംമാറ്റാന്‍  ഇറക്കാന്‍ പോവുന്നത്‌. കേരളം മുസ്‌ലിംകളെക്കൊണ്ട്‌ നിറയ്‌ക്കാന്‍ പൊവുകയാണ്‌.  ഞങ്ങളെ എതിര്‍ത്താല്‍ അവന്റെ തറവാട്‌ വരെ ബോംബിട്ട്‌ തകര്‍ക്കും. ഇസ്ലാം വന്നിട്ട്‌  മതി ഇവിടത്തെ ട്രെയിനും പാലവുമെല്ലാം.''&lt;br /&gt;&lt;br /&gt;കലാകൗമുദിയുടെ അടുത്ത ലക്കത്തില്‍  ലേഖകരുടെ ഈ നമ്പറുകളിലേക്ക്‌ വിളിക്കുന്ന തീവ്രവാദികള്‍ നടത്താനിടയുള്ള ഭീഷണികളില്‍  ഈ ലേഖകനറിയാവുന്ന നന്നേ കുറഞ്ഞ തെറികളിലൊന്നാണ്‌ മുകളിലെഴുതിയത്‌. മുഖ്യധാരാ  സാംസ്‌കാരിക വാരികകളുടെ സ്ഥാനത്തുനിന്ന്‌ പുറംതള്ളപ്പെട്ടുപോയ കലാകൗമുദിക്ക്‌  തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളിലൊന്നാവാം ഈ നെറികെട്ട മാധ്യമപ്രവര്‍ത്തനം. എന്നാല്‍  സര്‍ക്കുലേഷന്‍ തന്ത്രത്തിന്‌ എന്തിന്‌ പീഡിതരായ സമൂഹത്തിന്റെ മേക്കിട്ട്‌  കയറണം.&lt;br /&gt;&lt;br /&gt;കഥ മെനയുമ്പോള്‍ എല്ലാം കൂട്ടിയോജിപ്പിച്ച്‌ കുറ്റമറ്റതാക്കാന്‍  കഴിഞ്ഞുകൊള്ളണമെന്നില്ല. ഷഹന്‍ഷാ മുസ്ലിംലീഗ്‌ നേതാക്കളോട്‌ സഹായാഭ്യാര്‍ഥന  നടത്തിയപ്പോള്‍ അവരതിന്‌ തയ്യാറായില്ലെന്നും അപ്പോള്‍ സഹായിക്കുന്നവര്‍  വേറെയുണ്ടോയെന്ന്‌ നോക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോപ്പുലര്‍ ഫ്രണ്ടുകാരെ  സമീപിച്ചുവെന്നുമാണ്‌ കലാകൗമുദി കഥയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത്‌ പറയുന്നത്‌  ഷഹന്‍ഷായും സുഹൃത്ത്‌ ഷാജിയും ഭാര്യയും നവമുസ്ലിമുമായ ഷബാനയും മതംമാറ്റ റാക്കറ്റിലെ  കണ്ണികളാണെന്നുമാണ്‌. വന്‍ മതംമാറ്റ റാക്കറ്റിലെ കണ്ണികള്‍ക്കെന്തിന്‌ മുസ്ലിംലീഗ്‌  നേതാക്കളുടെ സഹായം? ആദ്യമേ ഇവര്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കില്‍  നേരെ അവരുടെ സഹായമല്ലേ അഭ്യര്‍ഥിക്കുക?&lt;br /&gt;&lt;br /&gt;ആ ചാരുകസേര ഇന്‍വെസ്റ്റിഗേഷന്റെ ചില  സാമ്പിളുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്‌:&lt;br /&gt;&lt;br /&gt;1). സംസ്ഥാനത്തെ 14 ജില്ലകളില്‍  ലൗജിഹാദ്‌ അഥവാ റോമിയോ ജിഹാദ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പിന്‌ സോണല്‍ ഓഫീസുകളുണ്ട്‌.  ഓരോ ജില്ലയിലും സോണല്‍ ചെയര്‍മാന്മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കോളെജ്‌  കാമ്പസുകളാണ്‌ ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. പ്രവേശന സമയത്ത്‌ കുട്ടികളുടെ സമുദായം  തിരിച്ചുള്ള കണക്കെടുക്കും. പിന്നെ പ്രവൃത്തി ആരംഭിക്കുകയായി. പ്രണയത്തിലെത്തിയാല്‍  ആറ്‌ മാസത്തിനകം വിവാഹത്തിലെത്തിക്കുക. പിന്നെ ഒരു വര്‍ഷത്തിനകം ആദ്യത്തെ കുട്ടി.  കുറഞ്ഞത്‌ നാല്‌ കുട്ടികളെങ്കിലും വേണം. (ഈ പൊട്ടന്‍ ലേഖകന്‍ തന്നെ മറ്റൊരിടത്ത്‌  എഴുതിയത്‌ ഷഹന്‍ഷാ ഒരിക്കല്‍ പെണ്‍കുട്ടികളെ കോണ്ടം കാണിച്ച്‌ പ്രലോഭിപ്പിച്ചെന്നും  മലപ്പുറത്തും മറ്റും ദിവസങ്ങളോളം കറങ്ങിയിട്ടും ഷഹന്‍ഷാ പെണ്‍കുട്ടിയുമായി  ബന്ധപ്പെട്ടിട്ടില്ലെന്നുമാണ്‌.)&lt;br /&gt;&lt;br /&gt;2). അമുസ്ലിംകളുടെ ഗര്‍ഭപാത്രത്തില്‍  കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി സമുദായാംഗങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല,  അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനുമാവുമെന്ന്‌ ഈ സംഘം കരുതുന്നു. (കുട്ടികളെ  എണ്ണം കൂട്ടാനായിരിക്കുമോ കൊട്ടാരക്കരക്കാരി പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ  ലൈംഗികതയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌? മണ്ടശിരോമണീ ആരു പഠിപ്പിച്ചു നിന്നെയീ  പണി?)&lt;br /&gt;&lt;br /&gt;3). സംസ്ഥാനത്ത്‌ അടുത്തിടെ `ഒരു പെണ്‍കുട്ടിയെങ്കിലും സ്‌നേഹിക്കുക,  ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുക' എന്ന എസ്‌ എം എസ്‌ സന്ദേശം വ്യാപകമായി  പ്രചരിപ്പിച്ചു (നാല്‌ കുട്ടികളെ ജനിപ്പിക്കുന്നുണ്ട്‌ സഖാവേ, അപ്പോള്‍ തന്നെ  ചുരുങ്ങിയത്‌ പത്ത്‌ കൊല്ലമെടുക്കും. പിന്നെ എങ്ങനെയാണ്‌ നശിപ്പിക്കുന്നത്‌. സോറി,  മംഗലാപുരം മുതല്‍ കശ്‌മീര്‍ വരെ ആത്മഹത്യാ സ്‌ക്വാഡുകളെ ഉപയോഗിക്കാന്‍  ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലേഖനത്തില്‍ നിങ്ങള്‍ പിന്നീട്‌ എഴുതിയത്‌ ഈ സ്‌ത്രീകളെ  ഉദ്ദേശിച്ചായിരിക്കും).&lt;br /&gt;&lt;br /&gt;4). സ്‌മാര്‍ട്ട്‌ ഫ്രണ്ട്‌സ്‌ അഥവാ എസ്‌ എഫ്‌ എന്ന  ലൗജിഹാദ്‌ സംഘം എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലെ  അംഗങ്ങള്‍ക്ക്‌ പ്രേമബത്തയായി ദിവസം 200 രൂപ നല്‌കും. കൂടാതെ മൊബൈല്‍ ഫോണ്‍,  മോട്ടോര്‍ബൈക്ക്‌, ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ എന്നിവയും നല്‌കും. എസ്‌ എഫിനെ  സഹായിക്കാന്‍ തസ്‌റാന്‍ മിലിയത്ത്‌ ഷഹീന്‍ ഫോഴ്‌സസ്‌ എന്ന വനിതാ സംഘടനയുമുണ്ട്‌.  ലൗജിഹാദ്‌ സംഘം പ്രേമിച്ചിട്ടും വലയില്‍ വീഴാത്തവരെ ഈ വനിതാസംഘം കൈകാര്യം ചെയ്യും.  ഇങ്ങനെ കൂട്ടിക്കൊടുപ്പിന്‌ സഹായിക്കുന്ന വനിതകള്‍ക്ക്‌ ലൗബോംബ്‌ എന്നും കോഡ്‌  നാമമുണ്ട്‌. (എന്തൊരു സുഖം. പ്രേമിക്കുകയും ചെയ്യാം, പണവും കിട്ടും. പിന്നെ ഒരു  സംശയം. വനിതാസംഘത്തിന്‌ ഫോഴ്‌സസ്‌ എന്നതിന്‌ മാത്രം അറബിപദം കിട്ടാതിരുന്നതെന്തേ?  മറ്റൊരു സംശയം. ഒരു സംഘത്തിലെ എല്ലാവര്‍ക്കും ഒരേ കോഡ്‌ നെയിം നല്‌കുമോ? എഴുതിയാല്‍  പോര, ബുദ്ധി വേണം)&lt;br /&gt;&lt;br /&gt;5). മേല്‍പറഞ്ഞ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം  കണ്ടെത്തിയതാണ്‌. എന്നാല്‍ വിവരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഫയലില്‍ ഭദ്രമായി  സൂക്ഷിച്ചുവെച്ചിരിക്കുകയാണ്‌. (അടച്ചുപൂട്ടിയ ഫയലിലെ ഒരു തരിമ്പായിരിക്കും  താങ്കള്‍ക്ക്‌ കിട്ടിയത്‌. ബാക്കിയുള്ളത്‌ ഓരോ ലക്കത്തിലും ഖണ്ഡശ  നല്‌കുമല്ലോ).&lt;br /&gt;&lt;br /&gt;കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത്‌ 500ഉം രാജ്യത്താകെ 4000വും  മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നുവെന്ന ലേഖകന്റെ കണ്ടെത്തല്‍ തീര്‍ത്തും  തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്‌. പ്രണയംമൂലവും ഇസ്ലാമിനെ  പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഉള്‍ക്കൊണ്ടും ഇപ്പറഞ്ഞതില്‍  കൂടുതലാളുകള്‍ മതംമാറിയിട്ടുണ്ടാവണം. ലോകമാകെ ഇതാണ്‌ സ്ഥിതി. സപ്‌തംബര്‍ 11ലെ  വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം അമേരിക്കയില്‍ ഇസ്‌ലാമിലേക്ക്‌  പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്‌. അവിടത്തെ ബെസ്റ്റ്‌  സെല്ലറുകളില്‍ ഖുര്‍ആനും മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരിക്കയാണെന്ന  കാര്യം ഇന്നൊരു രഹസ്യമല്ല. മതംമാറുന്നവരില്‍ നാലില്‍ മൂന്ന്‌ പേരും വനിതകളാണെന്ന  പ്രത്യേകതയുമുണ്ട്‌. ഈയിടെ പുറത്തുവന്ന മറ്റൊരു കണക്കില്‍ ലോകജനസംഖ്യയുടെ 23  ശതമാനവും മുസ്ലിംകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌  പാരമ്പര്യ മുസ്ലിംകളില്‍ ജനനനിരക്ക്‌ കൂടുന്നതാണ്‌ ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം.  മുസ്ലിം ജനസംഖ്യയില്‍ പരിവര്‍ത്തിത മുസ്ലിംകളുടെ സംഭാവന നന്നേ വിരളമാണെന്ന്‌ കേരള  ജനസംഖ്യ അവലോകനം ചെയ്‌താല്‍ പോലും മനസ്സിലാവും.&lt;br /&gt;&lt;br /&gt;അപ്പോള്‍ പിന്നെ എന്തിന്‌  കോടികള്‍ ചെലവാക്കി മതംമാറ്റത്തിലൂടെ എണ്ണംകൂട്ടണം? ഇപ്പോള്‍ വിവാദമായ  മതംമാറ്റകേസില്‍ ആഗസ്‌ത്‌ 21ന്‌ കോടതിയില്‍ ഹാജരാക്കിയ യുവതികള്‍ സ്വമേധയാ ഇസ്ലാം  സ്വീകരിച്ചതാണെന്നും യുവാക്കളോടൊപ്പം പോവണമെന്നും കോടതിയില്‍ പറഞ്ഞെങ്കിലും  പതിവിന്‌ വിപരീതമായി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിച്ചത്‌ കോടതിയുടെ  നിക്ഷ്‌പക്ഷതയില്‍ സംശയമുയര്‍ത്തിയ സംഭവമാണ്‌. മുസ്ലിം യുവതികള്‍ കാമുകിമാരായ സമാന  കേസുകളില്‍ ഇങ്ങനെയുണ്ടായില്ല എന്നത്‌ നിസ്സാരമായി തള്ളാവുന്ന കാര്യമല്ല.  ജസ്റ്റിസുമാരായ ആര്‍ ബസന്തും എം സി ഹരിറാണിയുമാണ്‌ ഈ ഉത്തരവ്‌ നല്‌കിയതെങ്കില്‍ ഈ  പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേരള ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍  ലൗജിഹാദ്‌ എന്ന ഊഹാപോഹ പ്രസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം  റിപ്പോര്‍ട്ട്‌ നല്‌കാന്‍ ഡി ജി പിയോടാവശ്യപ്പെട്ടത്‌ മറ്റൊരു കൗതുകമായി.  പ്രണയത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌, അതിന്‌ കള്ളനോട്ട്‌ കടത്ത്‌,  മയക്കുമരുന്ന്‌, തീവ്രവാദം എന്നിവയുമായുള്ള ബന്ധം എന്നിവയൊക്കെയാണത്രെ  അന്വേഷിക്കേണ്ടത്‌.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തെ സാമൂഹ്യബന്ധങ്ങളെ തീര്‍ത്തും ഏകപക്ഷീയമായി  വിലയിരുത്തുന്ന ഈ കോടതി നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌  നയിക്കുമെന്നുറപ്പാണ്‌. ഹിന്ദുമതത്തിലേക്ക്‌ മാറാനായി സര്‍ക്കാര്‍ അംഗീകാരമുള്ള  നാല്‌ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തെ ദയാനന്ദ സാല്‍വേഷന്‍  മിഷന്‍, രാംദാസ്‌ മിഷന്‍, അയ്യപ്പ സേവാസംഘം എന്നിവയും 1922 മുതല്‍ കോഴിക്കോട്ട്‌  പ്രവര്‍ത്തിക്കുന്ന ആര്യസമാജവും. കോഴിക്കോട്‌ മാത്രം 75000 പേര്‍ ഹിന്ദുക്കളായി  എന്നവര്‍ അവകാശപ്പെടുന്നു. മാതാ അമൃതാനന്ദമയിക്ക്‌ കിട്ടുന്ന കോടികള്‍  എവിടെനിന്ന്‌, എത്ര എന്ന്‌ ചോദിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പോലും  മടികാണിക്കുന്നു. മതംമാറ്റാന്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കുള്ളത്ര സ്ഥാപനങ്ങള്‍  മറ്റാര്‍ക്കുമില്ല. അവര്‍ക്കും കിട്ടുന്നു വിദേശപണം. കെ പി യോഹന്നാന്റെ ഗോസ്‌പല്‍  ഫോര്‍ ഏഷ്യക്ക്‌ മാത്രം 1995നും 2008നും ഇടയില്‍ 213.94 ദശലക്ഷം ഡോളര്‍  കിട്ടിയെന്ന്‌ സര്‍ക്കാറിന്റെ മാത്രം കണക്കില്‍ പറയുന്നു.&lt;br /&gt;&lt;br /&gt;നിര്‍ബന്ധ  മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ല. പ്രണയം പോലും  മതപരിവര്‍ത്തനത്തിന്‌ കാരണമാക്കുന്നത്‌ ആശാസ്യമല്ല. എന്നുവെച്ച്‌ പ്രണയം  നടക്കാതിരിക്കുമോ? കണ്ണും കാതുമില്ലാത്ത പ്രണയം മതംമാറ്റത്തിലും വിവാഹത്തിലും  എത്തുക സ്വാഭാവികം. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രണയം മാത്രം തീവ്രവാദത്തിന്റെയും  വിദേശഫണ്ടിന്റെയും പുകമറ സൃഷ്‌ടിച്ച്‌ നിരീക്ഷിക്കുന്നത്‌  എന്തടിസ്ഥാനത്തിലാണ്‌?&lt;br /&gt;&lt;br /&gt;കാമ്പസുകളിലും ഓഫീസുകളിലും ഇപ്പോള്‍ തന്നെ റഹ്മാനും  മുഹമ്മദും ബഷീറുമുണ്ടാക്കുന്ന സൗഹൃദം വര്‍ഗീയതയാണ്‌. എന്നാല്‍ രാമനും ബാലനും  പ്രകാശും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇത്തരം പരാതികളില്ല. ശുദ്ധ പശുമാര്‍ക്ക്‌  സെക്യുലര്‍ കൂട്ടുകെട്ട്‌. ഇനിയിപ്പോള്‍ പ്രകാശന്‌ ആമിനയെയും റോബര്‍ട്ടിന്‌  സമീറയെയും പ്രേമിക്കാം. തികച്ചും രാജ്യസ്‌നേഹപരമായ പ്രണയം. ബഷീറിന്‌ രാധയെയോ  മേരിയെയോ പ്രണയിച്ചുകൂടാ. അത്‌ ആഗോള ഗൂഢാലോചനയുടെ ഫലമായി തീവ്രവാദികള്‍ ഒരുക്കുന്ന  ലൗജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഭാഗം. രാജനോടൊപ്പം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഞാന്‍  ജീവിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഖദീജ പറഞ്ഞാല്‍ കോടതി അവളെ അവനോടൊപ്പം വിടുന്നു.  അക്‌ബറിനോടൊപ്പം ജീവിക്കാനാണ്‌ എനിക്കിഷ്‌ടമെന്ന്‌ രേഷ്‌മ പറഞ്ഞാല്‍ അവളെ  രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്നു. ഈ അനീതി പക്ഷേ സഹിച്ചും പൊറുത്തും അധികനാള്‍  വാഴില്ല. നീതിനിഷേധത്തെക്കാള്‍ ഭയാനകമാണ്‌ വിവേചനപരമായ  നീതി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;സ്റ്റോപ്പ്‌പ്രസ്സ്‌: 2009 ജൂലൈ 18ന്‌ രാത്രി രണ്ടേമുക്കാലിന്‌  തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നിന്ന്‌ മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍  18ന്‌ വെളുപ്പിന്‌ നാലരക്കാണ്‌ പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്‌. ഈ  സൂപ്പര്‍സോണിക്‌ കാര്‍ വാങ്ങിക്കൊടുത്തത്‌ പോപ്പുലര്‍ഫ്രണ്ടോ ഷഹന്‍ഷയോ? ആരുമല്ല.  നമ്മുടെ കലാകൗമുദി റിപ്പോര്‍ട്ടര്‍ മി. മരമണ്ടൂസന്‍ തന്നെ. (കലാകൗമുദി, പേജ്‌ 21,  ഒക്‌ടോ. 11)&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;b style="color: red;"&gt;&lt;/b&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;i&gt;കടപ്പാട്.&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;i&gt;ലേഖനം&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;i&gt;ഖാദര്‍ പി&lt;br /&gt;ശബാബ് വാരിക&lt;/i&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-2943345917121040288?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/2943345917121040288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=2943345917121040288' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/2943345917121040288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/2943345917121040288'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/10/blog-post_19.html' title='ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qMjuTZvgrRo/StzNrUSNvhI/AAAAAAAAALs/CltfdY_3C_E/s72-c/JihadforLove.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-784284303596751623</id><published>2009-10-15T08:11:00.000-07:00</published><updated>2009-10-15T08:24:34.037-07:00</updated><category scheme='http://www.blogger.com/atom/ns#' term='ശബാബ്'/><category scheme='http://www.blogger.com/atom/ns#' term='വക്കം മൌലവി'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_qMjuTZvgrRo/Stc58-VEv9I/AAAAAAAAALk/lIfByf9uDhQ/s1600-h/vakkamnew.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_qMjuTZvgrRo/Stc58-VEv9I/AAAAAAAAALk/lIfByf9uDhQ/s320/vakkamnew.jpg" /&gt;&lt;/a&gt;&lt;a href="http://2.bp.blogspot.com/_qMjuTZvgrRo/Stc4Of_LpMI/AAAAAAAAALc/cIOkabZHIxE/s1600-h/ramakrishnaplla.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_qMjuTZvgrRo/Stc4Of_LpMI/AAAAAAAAALc/cIOkabZHIxE/s400/ramakrishnaplla.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;span style="font-size: large;"&gt;&lt;span style="font-family: Meera;"&gt;&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;b style="color: red;"&gt;&lt;span style="font-size: x-large;"&gt; &lt;/span&gt;&lt;/b&gt;&lt;/span&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;&lt;span style="font-family: Meera;"&gt;ഡോ. എന്‍ എ കരീം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;b style="color: red;"&gt;&lt;span style="font-size: x-large;"&gt;ക&lt;/span&gt;&lt;/b&gt;ഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ  രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ  രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ.  കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ  ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ  നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ്‌ പരിഷ്‌കരണത്തിന്റെ  ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്‌. മറ്റു മതങ്ങളിലും പിന്നീട്‌ ആ ത്വര  വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു  ഉള്ളടക്കമുണ്ടായിരുന്നില്ല.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;ഈ കാലഘട്ടത്തിലാണ്‌ വക്കം മൗലവി 1905ല്‍  സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌. നല്ല തയ്യാറെടുപ്പോടെയാണ്‌ അദ്ദേഹം സ്വദേശാഭിമാനി  ആരംഭിച്ചത്‌. ഇംഗ്ലണ്ടില്‍ നിന്ന്‌ അന്ന്‌ കിട്ടാവുന്ന ഒരു ആധുനിക മോഡല്‍  അച്ചടിയന്ത്രം ഇറക്കുമതി ചെയ്‌തു. ഒരു ബ്രിട്ടീഷ്‌ വ്യാപാര കേന്ദ്രമായ  അഞ്ചുതെങ്ങില്‍ നിന്നാണ്‌ പത്രം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്‌. രാഷ്‌ട്രീയമായി  തന്ത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ബ്രിട്ടീഷ്‌ പത്രത്തിന്‍ കീഴിലുള്ള  അഞ്ചുതെങ്ങ്‌ തെരഞ്ഞെടുത്തത്‌.&lt;br /&gt;&lt;br /&gt;തന്റെ പത്രത്തിനു അദ്ദേഹം തെരഞ്ഞെടുത്ത പേര്‌  തന്നെ ശ്രദ്ധേയമായിരുന്നു. അന്ന്‌ കേരളത്തിലെ പത്ര പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍  കേരളമിത്രം, കേരള വിപഞ്ചിക, മലയാള രാജ്യം, മലയാള മനോരമ എന്നെല്ലാമായിരുന്നു.  രാഷ്‌ട്രീയ നിരപേക്ഷമായ അത്തരം പതിവുപേരുകള്‍ക്കു പകരം സ്വദേശാഭിമാനി എന്ന പേര്‌  തെരഞ്ഞെടുത്തതിന്റെ പിന്നീല്‍ രാഷ്‌ട്രീയമായ ഒരു വെല്ലുവിളി തന്നെ ഉണ്ടായിരുന്നു.  എന്തുകൊണ്ടെന്നാല്‍ നാട്ടുരാജ്യങ്ങളിലെ കേവലം പ്രജകള്‍ക്കു സ്വദേശാഭിമാനവും  സ്വരാജ്യസ്‌നേഹവും എല്ലാം വിലക്കപ്പെട്ട വികാരങ്ങളായിരുന്നു. ഇരട്ട  പാരതന്ത്ര്യമാണ്‌ അവര്‍ പേറിയിരുന്നത്‌. ബ്രിട്ടീഷ്‌ അധീശശക്തിയുടെയും  നാട്ടുരാജ്യത്തിലെ ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തിന്റെയും നുകങ്ങള്‍ കഴുത്തില്‍  ഒരേസമയം ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇങ്ങനെയുള്ള തിരുവിതാംകൂറിലെ അന്നത്തെ  സാഹചര്യത്തിലാണ്‌ വക്കം മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സ്വദേശാഭിമാനി  പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്‌. മധ്യ പൗരസ്‌ത്യ ദേശത്തെ രാഷ്‌ട്രീയ  സാഹചര്യങ്ങളെപ്പറ്റി അവിടെ നിന്നുവന്നിരുന്ന പത്രമാസികകളിലും പുസ്‌തകങ്ങളിലും കൂടി  നല്ല അറിവു സമ്പാദിച്ചിരുന്ന അദ്ദേഹത്തില്‍ വളര്‍ന്നുവന്ന വീക്ഷണത്തിന്റെയും  അദ്ദേഹം രൂപപ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയുടെയും വ്യക്തമായ അടിസ്ഥാനത്തിലാണ്‌  അദ്ദേഹം സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനു ഗണ്യമായ മൂലധനനിക്ഷേപം  നടത്തിയത്‌.&lt;br /&gt;&lt;br /&gt;അന്നത്തെ മുസ്ലിംലോകത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇതിനു  സമാനമായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ അധിനിവേശത്തിനു കീഴില്‍ അവരുടെ  താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമായി വാഴിച്ചു നിലനിര്‍ത്തിയിരുന്ന  ഫ്യൂഡല്‍ ഭരണാധികാരികളുടെ കീഴില്‍ അവരും ഇരട്ട അടിമത്തം അനുഭവിക്കുകയായിരുന്നു.  അതുകൊണ്ടു അവിടത്തെപ്പോലെ ഇവിടെയും ഈ രണ്ടു സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഒരു  ദ്വിമുഖ സമരമാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം കണ്ടു. രാഷ്‌ട്രീയ സ്വേച്ഛാധിപത്യത്തിന്‍  കാഴില്‍ അര്‍ഥപൂര്‍ണമായ സാമൂഹ്യപരിവര്‍ത്തനം സാധ്യമല്ലെന്നു അദ്ദേഹം  മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;പത്രത്തിന്റെ പ്രഥമ ലക്കത്തില്‍ പ്രസിദ്ധീകരിച്ച  മുഖക്കുറിപ്പിലെ, പത്രത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച വാക്യങ്ങളില്‍ നിന്ന്‌ അത്‌  വ്യക്തമാകുന്നതാണ്‌. പൊതുജന നന്മയെ ലാക്കാക്കിയാണ്‌ സ്വദേശാഭിമാനി  ആരംഭിക്കുന്നതെന്നും ജനക്ഷേമത്തെ സംബന്ധിക്കുന്ന ഒരു സത്യവും  മറച്ചുവെക്കുന്നതല്ലെന്നും അതുകൊണ്ടു വരാവുന്ന എല്ലാ ഭവിഷ്യത്തുകളെയും നിശ്ചയമായും  നേരിടുക തന്നെ ചെയ്യുമെന്നുമുള്ള അസന്നിഗ്‌ധമായ പ്രസ്‌താവന അന്നത്തെ  പത്രപ്രവര്‍ത്തനാന്തരീക്ഷത്തില്‍ തികച്ചും അസാധാരണമായിരുന്നു. വരാന്‍പോകുന്ന  വിപത്തിനെപ്പറ്റി മൗലവിക്കു ഒരു നിശ്ചയം ഉണ്ടായിരുന്നതുപോലെ തോന്നും ഇപ്പോള്‍ ആ  വാചകങ്ങള്‍ വായിച്ചാല്‍.&lt;br /&gt;&lt;br /&gt;ഒരു ഗോവിന്ദപ്പിള്ളയായിരുന്നു സ്വദേശാഭിമാനിയുടെ  ആദ്യത്തെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴില്‍ സ്വദേശാഭിമാനി പത്രം  തന്റെ സങ്കല്‌പങ്ങള്‍ക്കനുസരിച്ചല്ല മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കിയ മൗലവി  മറ്റൊരു പ്രഗത്ഭനായ പത്രാധിപരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൗലവിയാകട്ടെ,  അതിനകം തന്റെ സമുദായപരിഷ്‌കരണ സംരംഭങ്ങളില്‍ ആമഗ്നനായി കഴിഞ്ഞിരുന്നു. അതുകൊണ്ട്‌  സ്വദേശാഭിമാനിയുടെ കാര്യങ്ങളില്‍ വേണ്ടത്രെ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞിരുന്നതുമില്ല.  സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍  ക്ലേശകരമാണെന്നു അദ്ദേഹത്തിനു ക്രമേണ മനസ്സിലായി. സമുദായത്തിലെ യാഥാസ്ഥിതികരുടെ  സംഘടിതമായ എതിര്‍പ്പ്‌ അത്രയധികം ശക്തമായിരുന്നു.&lt;br /&gt;&lt;br /&gt;ഈ സന്ദര്‍ഭത്തിലാണ്‌ തന്റെ  സ്വന്തം അമ്മാവന്റേതടക്കമുള്ള രണ്ടു പത്രങ്ങളില്‍ നിന്നു അഭിപ്രായവ്യത്യാസങ്ങളുടെ  പേരില്‍ പുറത്താക്കപ്പെട്ട്‌ ഭഗ്നാശയനായി തിരുവനന്തപുരത്ത്‌ താമസിച്ചിരുന്ന  നെയ്യാറ്റിന്‍കര സ്വദേശിയും ബി എ ബിരുദധാരിയുമായ രാമകൃഷ്‌ണപ്പിള്ളയെപ്പറ്റി മൗലവി  അറിയാനിടയായത്‌. താമസിയാതെ മൗലവി അദ്ദേഹത്തെ ചെന്നുകണ്ട്‌ തന്റെ സ്വദേശാഭിമാനിയുടെ  പത്രാധിപത്യം ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ചു. രാമകൃഷ്‌ണപിള്ള ആദ്യം അല്‌പം  സംശയാലുവായിരുന്നു. തന്റെ മുന്‍കാല അനുഭവമായിരിക്കുമോ ഇവിടെയും എന്ന സംശയമാണ്‌  ആദ്യം അദ്ദേഹത്തിനുണ്ടായിരുന്നത്‌. ഏതായാലും പരീക്ഷിച്ചു നോക്കാമെന്നു കരുതി  അദ്ദേഹം പത്രാധിപരാകാന്‍ സമ്മതിച്ചു. മൗലവി അന്ന്‌ ഉറപ്പുനല്‌കിയ  പത്രാധിപസ്വാതന്ത്ര്യം അവസാന നിമിഷം വരെ  രാമകൃഷ്‌ണപ്പിള്ളക്കുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യം  വക്കത്തേക്കും പിന്നീട്‌ പത്രാധിപരുടെ സൗകര്യം പരിഗണിച്ച്‌ തിരുവനന്തപുരത്തേക്കും  മാറ്റി. രാമകൃഷ്‌ണപ്പിള്ള അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ രാജഗോപാലാചാരിയുടെ  ഭരണത്തില്‍ നടമാടിയിരുന്ന അനീതിയെയും അഴിമതികളെയും സ്വജന പക്ഷപാതത്തെയും  വിമര്‍ശിച്ചുകൊണ്ട്‌ മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി.&lt;br /&gt;&lt;br /&gt;അന്നത്തെ ശക്തമായ  ഫ്യൂഡല്‍ ഭരണമേധാവിത്വത്തിനു സഹിക്കാന്‍ കഴിയുന്നതിലും നിശിതമായ രീതിയിലാണ്‌  രാമകൃഷ്‌ണപ്പിള്ള അനീതിയെ വിമര്‍ശിച്ചിരുന്നത്‌. ഭരണകൂടത്തിന്റെ ദൂതന്മാര്‍  വക്കത്തേക്കോടി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. മൗലവി തന്റെ പത്രാധിപര്‍ക്കു പൂര്‍ണ  പിന്തുണ നല്‌കി ഉറച്ചുനിന്നു. വലിയ ഭവിഷ്യത്ത്‌ അനിവാര്യമാണെന്നു അറിഞ്ഞുകൊണ്ടു  തന്നെയാണ്‌ തികഞ്ഞ ത്യാഗസന്നദ്ധതയോടു കൂടി മൗലവി തന്റെ ധീരമായ നിലപാട്‌  സ്വീകരിച്ചത്‌. ജനങ്ങളും പത്രഉടമയും പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു. പത്രം  നിരോധിച്ചു. പ്രസ്സ്‌ കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്‌ണപ്പിള്ളയെ താന്‍  ജനിച്ചുവളര്‍ന്ന തിരുവിതാംകൂറിന്റെ മണ്ണില്‍ നിന്ന്‌ നാടുകടത്തുകയും ചെയ്‌തു.  അതിന്റെ നൂറാംവാര്‍ഷികമാണ്‌ ഇപ്പോള്‍ സംസ്ഥാനവ്യാപകമായി  ആചരിക്കപ്പെടന്നത്‌.&lt;br /&gt;&lt;br /&gt;ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ഈ  ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടകരായ സംസ്ഥാന ഗവണ്‍മെന്റ്‌ പബ്ലിക്‌  റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും വക്കം മൗലവി  ഫൗണ്ടേഷനും വിഭാവനംചെയ്‌തിട്ടുള്ളത്‌. സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍,  രാമകൃഷ്‌ണപ്പിള്ളയുടെ എന്റെ നാടുകടത്തല്‍ എന്നീ പുസ്‌തകങ്ങള്‍ തിരുവനന്തപുരത്തെ  ഉദ്‌ഘാടനച്ചടങ്ങില്‍ വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. തിരുവനന്തപുരം ഏജീസ്‌  ഓഫീസ്‌ വളപ്പില്‍ സ്ഥാപിച്ചിരുന്ന സ്വദേശാഭിമാനിയുടെ അര്‍ധകായ പ്രതിമ പാളയം  രക്തസാക്ഷി മണ്ഡപത്തിന്നടുത്തു പുനസ്ഥാപിക്കുന്നതോടൊപ്പം മൗലവിയുടെ ഓര്‍മയ്‌ക്കായി  ഒരു സ്‌മാരകഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഈ ശതാബ്‌ദി ആഘോഷാവസരം  ഇന്നത്തെ മിഥ്യയായ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും മൗലവിയും  രാമകൃഷ്‌ണപ്പിള്ളയുമായി നിലനിന്നിരുന്ന സുദൃഢവും ആദര്‍ശഐക്യത്തിന്റെ  അടിസ്ഥാനത്തിലുള്ള ബന്ധത്തിന്റെ മൗലികമായ അടിത്തറയെക്കുറിച്ചും അവരിരുവരുടെയും  സാമൂഹ്യ, രാഷ്‌ട്രീയ വീക്ഷണങ്ങളെക്കുറിച്ചും പുനര്‍ചിന്തയ്‌ക്കു  അവസരമൊരുക്കുന്നതാണ്‌. മൗലവിയുടെയും രാമകൃഷ്‌ണപ്പിള്ളയുടെയും രാഷ്‌ട്രീയ  വീക്ഷണങ്ങള്‍ക്ക്‌ ചില വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും മൗലികമായി അവ ഒന്നു  തന്നെയായിരുന്നുവെന്ന വസ്‌തുതയാണ്‌ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനചരിത്രം  വെളിപ്പെടുത്തുന്നത്‌. എങ്കിലും സാമൂഹ്യ വീക്ഷണങ്ങളില്‍ അവരിരുവരും ഭിന്നമായ  നിലപാടുകളാണ്‌ പുലര്‍ത്തിയിരുന്നതെന്നു കാണാം. ഏതായാലും സ്വദേശാഭിമാനികളും  രാജ്യസ്‌നേഹികളുമായ ഈ രണ്ടു പ്രഗത്ഭമതികളുടെ പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വസംഗമം  കേരള പത്രപ്രവര്‍ത്തന രംഗത്തു നൂറ്റാണ്ടുശേഷവും പുളകോദ്‌മകാരിയായ ഒരു വിരേതിഹാസം  സൃഷ്‌ടിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;ഇരുവരും അവരുടെ കാലത്തിനു മുമ്പേ നടന്നവരായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ക്ക്‌ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു. എങ്കിലും  അവര്‍ പിന്‍തലമുറകളുടെ വഴികാട്ടികളായിത്തീര്‍ന്നു. യൂറോപ്പിന്റെ ചരിത്രത്തില്‍  നിന്നു വ്യത്യസ്‌തമായി കേരളത്തില്‍ നവീകരണ പ്രസ്ഥാനമാണ്‌ ആദ്യമായി നടന്നത്‌. അതിനു  ശേഷമാണ്‌ നവോത്ഥാനമുണ്ടാകുന്നത്‌. സഹസ്രാബ്‌ദങ്ങളായി ഉണങ്ങി വരണ്ടു കട്ടിപിടിച്ചു  കിടന്നിരുന്ന കേരളത്തിന്റെ സാമൂഹ്യ മണ്ണ്‌ ഉഴുതുമറിച്ചതു ശ്രീനാരായണ ഗുരു, വി ടി  ഭട്ടതിരിപ്പാട്‌, വക്കം മൗലവി, അയ്യങ്കാളി എന്നിവരുടെ ഒരു നീണ്ട നിര സമദായ  പരിഷ്‌കര്‍ത്താക്കളാണ്‌. ആ മണ്ണിലാണ്‌ പിന്നീട്‌ രാഷട്രീയ, സാംസ്‌കാരിക  പ്രസ്ഥാനങ്ങളുടെ വിത്തുവീണത്‌. അതുകൊണ്ടു തന്നെ അതിവേഗം കിളിര്‍ക്കുകയും  തഴച്ചുവളരുകയും ചെയ്‌തു. അതിന്റെ രണ്ടിന്റെയും ആദ്യ ബീജാവാപകരായിരുന്നു വക്കം  മൗലവിയും രാമകൃഷ്‌ണപ്പിള്ളയും എന്നു നിസ്സംശയം പറയാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-784284303596751623?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/784284303596751623/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=784284303596751623' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/784284303596751623'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/784284303596751623'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/10/blog-post_15.html' title='സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qMjuTZvgrRo/Stc58-VEv9I/AAAAAAAAALk/lIfByf9uDhQ/s72-c/vakkamnew.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-1928273488584943306</id><published>2009-10-06T21:26:00.000-07:00</published><updated>2009-10-06T21:26:01.737-07:00</updated><title type='text'>അവസാന പാഠം( ഇമെയിലില് കിട്ടിയത്)</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_qMjuTZvgrRo/SswYCqo1xmI/AAAAAAAAALM/B1icQnQPSGw/s1600-h/image001.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_qMjuTZvgrRo/SswYCqo1xmI/AAAAAAAAALM/B1icQnQPSGw/s400/image001.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-1928273488584943306?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/1928273488584943306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=1928273488584943306' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/1928273488584943306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/1928273488584943306'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/10/blog-post.html' title='അവസാന പാഠം( ഇമെയിലില് കിട്ടിയത്)'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qMjuTZvgrRo/SswYCqo1xmI/AAAAAAAAALM/B1icQnQPSGw/s72-c/image001.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-3552381394160324799</id><published>2009-09-24T08:43:00.000-07:00</published><updated>2009-10-15T07:50:33.117-07:00</updated><title type='text'>`സത്യത്തിന്റെവെളിച്ചവുമായി ഒരു ഓണ്‍ലൈന്‍ റേഡിയോ'</title><content type='html'>&lt;span style="font-size: 180%;"&gt;&lt;a href="http://1.bp.blogspot.com/_qMjuTZvgrRo/SruYQZX2fsI/AAAAAAAAAKY/0b2ErTaoI6E/s1600-h/logoradio.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5385065186907815618" src="http://1.bp.blogspot.com/_qMjuTZvgrRo/SruYQZX2fsI/AAAAAAAAAKY/0b2ErTaoI6E/s320/logoradio.JPG" style="cursor: pointer; float: left; height: 89px; margin: 0pt 10px 10px 0pt; width: 149px;" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-family: Meera; font-size: 180%;"&gt;&lt;span style="font-weight: bold;"&gt;ഇ&lt;/span&gt;ക്കഴിഞ്ഞ പത്തു നാല്‍പതു ദവസം കൊണ്ട്‌  നാല്‍പ്പത്തിയേഴില്‍പ്പരം രാജ്യങ്ങളിലുള്ള മലയാളികളുടെ മനസ്സുകളില്‍ സത്യത്തിന്റെ  വെളിച്ചം വീശിക്കൊണ്ട്‌ ഒരു ഓണ്‍ലൈന്‍ റേഡിയോ ശ്രദ്ധേയമാകുന്നു.&lt;a href="http://radioislam.in/"&gt;&lt;span style="color: red; font-style: italic;"&gt;റേഡിയോഇസ്‌ലാം&lt;/span&gt;&lt;/a&gt;  എന്നപേരില്‍ അറിയപ്പെടുന്ന ഈ റേഡിയോക്ക്‌ രണ്ടുലക്ഷത്തിനടുത്ത്‌ ഹിറ്റുകളാണ്‌  ഈകുറഞ്ഞ സമയത്തിനകം ലഭിച്ചത്‌ .&lt;a name='more'&gt;&lt;/a&gt; കൂടാതെ 3000 ത്തിനടുത്ത്‌ സ്റ്റേഷനുകളുള്ള നോക്കിയ  ഇന്റര്‍നെറ്റ്‌ റേഡിയോവില്‍ ബി.ബി.സി.അറബിയെയും,ബി.ബി.സി.ഇംഗ്‌ളീഷിനെയും പിന്തള്ളി  ടോപ്‌ 10 ലാണ്‌ ഇതിന്റെ സ്ഥാനം.നല്ലത്‌ എന്തും സ്വീകരിക്കുന്ന ലോകത്തിന്റെ  വിവിധഭാഗത്തുള്ള മലയാളികള്‍ ഇരു കയ്യും നീട്ടിയാണ്‌ &lt;a href="http://radioislam.in/"&gt;&lt;span style="color: red; font-style: italic;"&gt;റേഡിയോഇസ്‌ലാമി&lt;/span&gt;&lt;/a&gt;നെ  സ്വീകരിച്ചത്‌.സമകാലീന ലോകത്ത്‌ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്‌ ലാമിനെ  യഥാര്‍ത്ഥരൂപത്തില്‍ കേള്‍പ്പിക്കാനുള്ള റേഡിയോഇസ്‌ ലാമിന്റെ ശ്രമം  പ്രശംസനീയമാണ്‌.വിജ്ഞാനപ്രദമായ  പ്രഭാഷണങ്ങള്‍,സംശയനിവാരണം,മതാന്തരസംവാദങ്ങള്‍,ഇസ്‌ലാമിക ഗാനങ്ങള്‍ തുടങ്ങി നിരവധി  ആകര്‍ഷകമായ വിഭവങ്ങളാണ്‌ മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഇസ്‌ലാമിക്‌ റേഡിയോ  നല്‍കുന്നത്‌.ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ &lt;a href="http://radioislam.in/"&gt;&lt;span style="color: red; font-style: italic; font-weight: bold;"&gt;ഇവിടെ &lt;/span&gt;&lt;/a&gt;നിന്നു ലഭിക്കും. &lt;/span&gt;&lt;span style="font-size: 180%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-3552381394160324799?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/3552381394160324799/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=3552381394160324799' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3552381394160324799'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/3552381394160324799'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/09/blog-post_24.html' title='`സത്യത്തിന്റെവെളിച്ചവുമായി ഒരു ഓണ്‍ലൈന്‍ റേഡിയോ&apos;'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qMjuTZvgrRo/SruYQZX2fsI/AAAAAAAAAKY/0b2ErTaoI6E/s72-c/logoradio.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-4198924962424629015</id><published>2009-09-19T21:03:00.000-07:00</published><updated>2009-09-19T21:08:51.906-07:00</updated><title type='text'>ഈദ്‌ മുബാറക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_qMjuTZvgrRo/SrWqeKNN2tI/AAAAAAAAAKQ/12IH5Gp3Nx8/s1600-h/eid12.gif"&gt;&lt;img style="cursor:pointer; cursor:hand;width: 320px; height: 207px;" src="http://1.bp.blogspot.com/_qMjuTZvgrRo/SrWqeKNN2tI/AAAAAAAAAKQ/12IH5Gp3Nx8/s320/eid12.gif" border="0" alt="" id="BLOGGER_PHOTO_ID_5383396364703881938" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-4198924962424629015?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/4198924962424629015/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=4198924962424629015' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/4198924962424629015'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/4198924962424629015'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/09/blog-post.html' title='ഈദ്‌ മുബാറക്'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qMjuTZvgrRo/SrWqeKNN2tI/AAAAAAAAAKQ/12IH5Gp3Nx8/s72-c/eid12.gif' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5345723136651404364.post-1195771948081248413</id><published>2009-08-29T14:11:00.000-07:00</published><updated>2009-10-15T07:54:24.346-07:00</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്തകള്‍'/><title type='text'>മുസ്‌രിസ്‌ പൈതൃക പദ്ധതിക്ക്‌ പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന്‌</title><content type='html'>&lt;div align="left"&gt;&lt;a href="http://1.bp.blogspot.com/_qMjuTZvgrRo/SpmdmqHHjEI/AAAAAAAAAJQ/Vbs3hJBSpWc/s1600-h/TabulaPeutingerianaMuziris_198345701.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5375500917708131394" src="http://1.bp.blogspot.com/_qMjuTZvgrRo/SpmdmqHHjEI/AAAAAAAAAJQ/Vbs3hJBSpWc/s320/TabulaPeutingerianaMuziris_198345701.jpg" style="cursor: pointer; float: left; height: 152px; margin: 0pt 10px 10px 0pt; width: 172px;" /&gt;&lt;/a&gt;&lt;span style="font-size: 130%;"&gt;കൊടുങ്ങല്ലൂര്‍:വേണ്ടത്ര പഠനമോ അവഗാഹമോ ഇല്ലാതെ തയ്യാറാക്കിയ മുസ്‌ രിസ്‌ പൈതൃക ടൂറിസം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിനു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്ന്‌ മുസ്‌ രിസ്‌ പൈതൃക സംരക്ഷണ സമിതി യോഗം ആരോപിച്ചു .&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;span style="font-size: 130%;"&gt;ഒരു സന്നദ്ധ സംഘടന ഖനനം നടത്തിയ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ്‌ പദ്ധതി തയ്യാറാക്കിയത്‌. അപക്വമായി തയ്യാറാക്കിയ രേഖകളില്‍ 11-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളുള്ള തൃക്കുലശേഖരപുരം ക്ഷേത്രത്തെക്കുറിച്ചോ പഴയകാലത്ത്‌ പുരാവസ്‌തു ഖനനം നടത്തി കണ്ടെത്തിയ ചേരമാന്‍ പറമ്പിനെക്കുറിച്ചോ പരാമര്‍ശമില്ല.സംഘ കവിതകളില്‍ ആദി ചേരന്മാരുടെ തലസ്ഥാനം വഞ്ചിയും കുഴമൃന്ദം കാരൂരുമാണ്‌.ഇതേക്കുറിച്ച്‌ പരാമര്‍ശിക്കാത്തത്‌ കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ പ്രദേശമായ കൂഴൂര്‍ മേഖലയെയും കരൂപടന്നയെയും ബോധപൂര്‍വം ഒഴിവാക്കാനാണോ എന്ന്‌ സംശയമുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5345723136651404364-1195771948081248413?l=musrys.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://musrys.blogspot.com/feeds/1195771948081248413/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5345723136651404364&amp;postID=1195771948081248413' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/1195771948081248413'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5345723136651404364/posts/default/1195771948081248413'/><link rel='alternate' type='text/html' href='http://musrys.blogspot.com/2009/08/blog-post.html' title='മുസ്‌രിസ്‌ പൈതൃക പദ്ധതിക്ക്‌ പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന്‌'/><author><name>റിയാസ് കൊടുങ്ങല്ലൂര്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='26' src='http://3.bp.blogspot.com/_qMjuTZvgrRo/TKwNcXHDboI/AAAAAAAAARw/2mq2R4CMrww/S220/riyas.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qMjuTZvgrRo/SpmdmqHHjEI/AAAAAAAAAJQ/Vbs3hJBSpWc/s72-c/TabulaPeutingerianaMuziris_198345701.jpg' height='72' width='72'/><thr:total>0</thr:total></entry></feed>
